ജില്ലാ ആശുപത്രി മോർച്ചറിയിൽനിന്നു മാറിനൽകിയ മൃതദേഹം സംസ്കരിച്ചു. അഗളി ധോണി ഗുണ്ട് തെക്കേക്കര പുത്തൻവീട്ടിൽ ബൈജുവിന്റെ ഭാര്യ വള്ളിയുടെ (38) മൃതദേഹമാണു പാലക്കാട് മൂത്താന്തറ കർണകി നഗർ മാരാമുറ്റം ശങ്കരമൂത്താന്റെ ഭാര്യ ജാനകി അമ്മയുടേതെന്നു (75) കരുതി..palakkad district hospital dead body, palakkad district hospital body change, palakkad hospital latest news

ജില്ലാ ആശുപത്രി മോർച്ചറിയിൽനിന്നു മാറിനൽകിയ മൃതദേഹം സംസ്കരിച്ചു. അഗളി ധോണി ഗുണ്ട് തെക്കേക്കര പുത്തൻവീട്ടിൽ ബൈജുവിന്റെ ഭാര്യ വള്ളിയുടെ (38) മൃതദേഹമാണു പാലക്കാട് മൂത്താന്തറ കർണകി നഗർ മാരാമുറ്റം ശങ്കരമൂത്താന്റെ ഭാര്യ ജാനകി അമ്മയുടേതെന്നു (75) കരുതി..palakkad district hospital dead body, palakkad district hospital body change, palakkad hospital latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജില്ലാ ആശുപത്രി മോർച്ചറിയിൽനിന്നു മാറിനൽകിയ മൃതദേഹം സംസ്കരിച്ചു. അഗളി ധോണി ഗുണ്ട് തെക്കേക്കര പുത്തൻവീട്ടിൽ ബൈജുവിന്റെ ഭാര്യ വള്ളിയുടെ (38) മൃതദേഹമാണു പാലക്കാട് മൂത്താന്തറ കർണകി നഗർ മാരാമുറ്റം ശങ്കരമൂത്താന്റെ ഭാര്യ ജാനകി അമ്മയുടേതെന്നു (75) കരുതി..palakkad district hospital dead body, palakkad district hospital body change, palakkad hospital latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ജില്ലാ ആശുപത്രി മോർച്ചറിയിൽനിന്നു മാറിനൽകിയ മൃതദേഹം സംസ്കരിച്ചു. അഗളി ധോണി ഗുണ്ട് തെക്കേക്കര പുത്തൻവീട്ടിൽ ബൈജുവിന്റെ ഭാര്യ വള്ളിയുടെ (38) മൃതദേഹമാണു പാലക്കാട് മൂത്താന്തറ കർണകി നഗർ മാരാമുറ്റം ശങ്കരമൂത്താന്റെ ഭാര്യ ജാനകി അമ്മയുടേതെന്നു (75) കരുതി ബന്ധുക്കൾ 17നു രാത്രി സംസ്കരിച്ചത്. ഇന്നലെ വള്ളിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്തിയപ്പോഴാണു വിവരം ശ്രദ്ധയിൽപെട്ടത്. 

16നു വീടിനു സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വള്ളിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കാണു ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. നഗരത്തിൽ സ്വകാര്യ ആശുപത്രിയിൽ മരിച്ച ജാനകി അമ്മയുടെ മൃതദേഹം തുടർനടപടികൾക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു.

ADVERTISEMENT

ഇവർക്കു പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. മൃതദേഹം 17നു വൈകിട്ട് 4നു തന്നെ ബന്ധുക്കൾക്കു വിട്ടുകൊടുക്കാൻ ജില്ലാ ആശുപത്രി അധികൃതർ നിർദേശിച്ചിരുന്നെങ്കിലും വൈകിട്ട് 7നു ശേഷമാണു ബന്ധുക്കൾ എത്തിയതെന്നും അവർ തിരിച്ചറിഞ്ഞ ശേഷമാണു വിട്ടുകൊടുത്തതെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ അറിയിച്ചു. 

 

ADVERTISEMENT