തൊടുപുഴ ∙ ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ തന്നെ മാത്രം ലക്ഷ്യം വയ്ക്കുന്നതിനു പ്രത്യേക കാരണമുണ്ടെന്നും അത് എന്താണെന്നു സമയമാകുമ്പോൾ പറയുമെന്നും എം.എം.മണി എംഎൽഎ. ‘‘രാജേന്ദ്രനെതിരെയുള്ള പാർട്ടി നടപടിയിൽ വിട്ടുവീഴ്ചയില്ല. | S Rajendran | MM Mani | Manorama News

തൊടുപുഴ ∙ ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ തന്നെ മാത്രം ലക്ഷ്യം വയ്ക്കുന്നതിനു പ്രത്യേക കാരണമുണ്ടെന്നും അത് എന്താണെന്നു സമയമാകുമ്പോൾ പറയുമെന്നും എം.എം.മണി എംഎൽഎ. ‘‘രാജേന്ദ്രനെതിരെയുള്ള പാർട്ടി നടപടിയിൽ വിട്ടുവീഴ്ചയില്ല. | S Rajendran | MM Mani | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ തന്നെ മാത്രം ലക്ഷ്യം വയ്ക്കുന്നതിനു പ്രത്യേക കാരണമുണ്ടെന്നും അത് എന്താണെന്നു സമയമാകുമ്പോൾ പറയുമെന്നും എം.എം.മണി എംഎൽഎ. ‘‘രാജേന്ദ്രനെതിരെയുള്ള പാർട്ടി നടപടിയിൽ വിട്ടുവീഴ്ചയില്ല. | S Rajendran | MM Mani | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ തന്നെ മാത്രം ലക്ഷ്യം വയ്ക്കുന്നതിനു പ്രത്യേക കാരണമുണ്ടെന്നും അത് എന്താണെന്നു സമയമാകുമ്പോൾ പറയുമെന്നും എം.എം.മണി എംഎൽഎ. ‘‘രാജേന്ദ്രനെതിരെയുള്ള പാർട്ടി നടപടിയിൽ വിട്ടുവീഴ്ചയില്ല. ദേവികുളം മണ്ഡലം രാജേന്ദ്രന്റെ കുടുംബസ്വത്തോ ഉടുമ്പൻചോല മണ്ഡലം എന്റെ അച്ഛൻ മാധവന്റെ കുടുംബസ്വത്തോ അല്ല. അടുത്ത സ്ഥാനാർഥിയെ നിർത്തിയപ്പോൾ ജയിപ്പിക്കേണ്ടതിനു പകരം രാജേന്ദ്രൻ തോൽപിക്കാൻ പ്രവർത്തിച്ചു’’–എം.എം.മണി പറഞ്ഞു. എന്നെ പേടിച്ചാണ് സമ്മേളനത്തിൽ പങ്കെടുക്കാത്തതെന്നാണ് പറഞ്ഞത്. തിരുവനന്തപുരത്ത് മോശമായി പെരുമാറി എന്ന ആരോപണം ശരിയല്ലെന്നും എം.എം.മണി പറഞ്ഞു.

English Summary: Devikulam Constituency not S. Rajendrans's family property says M.M. Mani