പി.സി.ജോർജ് ക്രിസ്ത്യാനികളുടെ വക്താവല്ല: മാർ മിലിത്തിയോസ്
തൃശൂർ ∙ ജനപക്ഷം നേതാവ് പി.സി. ജോർജിനെതിരെ ഓർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ്. ‘ക്രിസ്ത്യാനികളുടെ വക്താവായി ജോർജിനെ ആരും നിയമിച്ചിട്ടില്ല. ജോർജ് ക്രിസ്ത്യാനികളുടെ ചാംപ്യനാകേണ്ട. കോൺഗ്രസും ഇടതുപക്ഷവും എടുക്കാത്തതിനാൽ ബിജെപിയിൽ പോകാതെ ജോർജിനു നിവൃത്തിയില്ലാത്ത അവസ്ഥയാണെന്നും
തൃശൂർ ∙ ജനപക്ഷം നേതാവ് പി.സി. ജോർജിനെതിരെ ഓർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ്. ‘ക്രിസ്ത്യാനികളുടെ വക്താവായി ജോർജിനെ ആരും നിയമിച്ചിട്ടില്ല. ജോർജ് ക്രിസ്ത്യാനികളുടെ ചാംപ്യനാകേണ്ട. കോൺഗ്രസും ഇടതുപക്ഷവും എടുക്കാത്തതിനാൽ ബിജെപിയിൽ പോകാതെ ജോർജിനു നിവൃത്തിയില്ലാത്ത അവസ്ഥയാണെന്നും
തൃശൂർ ∙ ജനപക്ഷം നേതാവ് പി.സി. ജോർജിനെതിരെ ഓർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ്. ‘ക്രിസ്ത്യാനികളുടെ വക്താവായി ജോർജിനെ ആരും നിയമിച്ചിട്ടില്ല. ജോർജ് ക്രിസ്ത്യാനികളുടെ ചാംപ്യനാകേണ്ട. കോൺഗ്രസും ഇടതുപക്ഷവും എടുക്കാത്തതിനാൽ ബിജെപിയിൽ പോകാതെ ജോർജിനു നിവൃത്തിയില്ലാത്ത അവസ്ഥയാണെന്നും
തൃശൂർ ∙ ജനപക്ഷം നേതാവ് പി.സി. ജോർജിനെതിരെ ഓർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ്. ‘ക്രിസ്ത്യാനികളുടെ വക്താവായി ജോർജിനെ ആരും നിയമിച്ചിട്ടില്ല.
ജോർജ് ക്രിസ്ത്യാനികളുടെ ചാംപ്യനാകേണ്ട. കോൺഗ്രസും ഇടതുപക്ഷവും എടുക്കാത്തതിനാൽ ബിജെപിയിൽ പോകാതെ ജോർജിനു നിവൃത്തിയില്ലാത്ത അവസ്ഥയാണെന്നും ഭാരതത്തെ മുഴുവനായി കാണുന്ന ആർക്കും സംഘപരിവാറിനൊപ്പം നിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘മിലിത്തിയോസിന്റേത് സഭാ നിലപാടല്ല’
കോട്ടയം ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് പി.സി.ജോർജിനെതിരെ നടത്തിയ പ്രസ്താവന വ്യക്തിപരമാണെന്നും സഭയുടെ നിലപാടല്ലെന്നും ഓർത്തഡോക്സ് സഭാ നേതൃത്വം അറിയിച്ചു.
English Summary: Yuhanon Mar Meletius on PC George