തിരുവനന്തപുരം ∙ ലഹരിവിരുദ്ധ ക്യാംപെയ്ൻ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതു പരിഗണനയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മത, സമുദായ സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ അറിയിച്ചു. എല്ലാ മത, സമുദായ സംഘടനകളും സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണത്തിനു പൂർണ പിന്തുണ പ്രഖ്യാപിച്ചു.

തിരുവനന്തപുരം ∙ ലഹരിവിരുദ്ധ ക്യാംപെയ്ൻ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതു പരിഗണനയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മത, സമുദായ സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ അറിയിച്ചു. എല്ലാ മത, സമുദായ സംഘടനകളും സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണത്തിനു പൂർണ പിന്തുണ പ്രഖ്യാപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ലഹരിവിരുദ്ധ ക്യാംപെയ്ൻ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതു പരിഗണനയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മത, സമുദായ സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ അറിയിച്ചു. എല്ലാ മത, സമുദായ സംഘടനകളും സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണത്തിനു പൂർണ പിന്തുണ പ്രഖ്യാപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ലഹരിവിരുദ്ധ ക്യാംപെയ്ൻ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതു പരിഗണനയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മത, സമുദായ സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ അറിയിച്ചു. എല്ലാ മത, സമുദായ സംഘടനകളും സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണത്തിനു പൂർണ പിന്തുണ പ്രഖ്യാപിച്ചു. 

സർക്കാർ ഏജൻസികൾക്കു പുറമേ ജനകീയ പങ്കാളിത്തത്തോടു കൂടിയുള്ള പ്രവർത്തനങ്ങളും അത്യാവശ്യമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. വിശേഷ ദിവസങ്ങളിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ പകരണം. വിവിധ ക്ലാസുകളിലും സൺഡേ സ്കൂൾ, മദ്രസ, ഇതര ധാർമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ലഹരിവിരുദ്ധ ആശയങ്ങൾ പകർന്നു നൽകണം. ഏതെങ്കിലും കുട്ടി ലഹരിക്കടിപ്പെട്ടതായി അറിഞ്ഞാൽ മറച്ചുവയ്ക്കാതെ ബന്ധപ്പെട്ടവരെ അറിയിക്കണം. വിവരം നൽകുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കും. ലഹരിമരുന്ന് ഉപയോഗിക്കുന്നവർക്കു വീര പരിവേഷം നൽകുന്ന രീതി ഒരു കലാരൂപത്തിലും പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ADVERTISEMENT

English Summary: Chief Minister says will consider anti drugs campaign to be part of syllabus