തിരുവനന്തപുരം ∙ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനു സ്പേസ് പാർക്കിൽ അനധികൃതമായി ജോലി നൽകിയതിന്റെ പേരിൽ കൺസൽറ്റൻസി സ്ഥാപനമായ പ്രൈസ്‌വാട്ടർഹൗസ് കൂപ്പേഴ്സിനു (പിഡബ്ലുസി) സർക്കാർ ഏർപ്പെടുത്തിയ വിലക്കിന്റെ കാലാവധി കഴിഞ്ഞു.

തിരുവനന്തപുരം ∙ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനു സ്പേസ് പാർക്കിൽ അനധികൃതമായി ജോലി നൽകിയതിന്റെ പേരിൽ കൺസൽറ്റൻസി സ്ഥാപനമായ പ്രൈസ്‌വാട്ടർഹൗസ് കൂപ്പേഴ്സിനു (പിഡബ്ലുസി) സർക്കാർ ഏർപ്പെടുത്തിയ വിലക്കിന്റെ കാലാവധി കഴിഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനു സ്പേസ് പാർക്കിൽ അനധികൃതമായി ജോലി നൽകിയതിന്റെ പേരിൽ കൺസൽറ്റൻസി സ്ഥാപനമായ പ്രൈസ്‌വാട്ടർഹൗസ് കൂപ്പേഴ്സിനു (പിഡബ്ലുസി) സർക്കാർ ഏർപ്പെടുത്തിയ വിലക്കിന്റെ കാലാവധി കഴിഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനു സ്പേസ് പാർക്കിൽ അനധികൃതമായി ജോലി നൽകിയതിന്റെ പേരിൽ കൺസൽറ്റൻസി സ്ഥാപനമായ പ്രൈസ്‌വാട്ടർഹൗസ് കൂപ്പേഴ്സിനു (പിഡബ്ലുസി) സർക്കാർ ഏർപ്പെടുത്തിയ വിലക്കിന്റെ കാലാവധി കഴിഞ്ഞു. 

എന്നാൽ, സ്വപ്നയ്ക്കു വേണ്ടി കമ്പനി കൈപ്പറ്റിയ ശമ്പളം ഇതുവരെ സർക്കാരിനു തിരികെ ലഭിച്ചിട്ടില്ല. കമ്പനി പണം നൽകിയില്ലെങ്കിൽ അന്നത്തെ ഐടി സെക്രട്ടറി എം.ശിവശങ്കർ, അന്നത്തെ എംഡി സി.ജയശങ്കർ പ്രസാദ്, സ്പെഷൽ ഓഫിസറായിരുന്ന സന്തോഷ് കുറുപ്പ് എന്നിവരിൽനിന്ന് ഈടാക്കണമെന്ന ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ നിർദേശവും നടപ്പാക്കിയില്ല.

ADVERTISEMENT

മാസം 3.18 ലക്ഷം രൂപ ശമ്പളത്തിൽ നിയമിക്കപ്പെട്ട സ്വപ്നയുടെ ശമ്പളത്തുകയും കൺസൽറ്റൻസി ചാർജിൽ കമ്പനി ഉൾപ്പെടുത്തിയിരുന്നു. ശമ്പളയിനത്തിൽ ചെലവായ 19 ലക്ഷം രൂപയിൽനിന്നു ജിഎസ്ടി ഒഴിവാക്കി 16.16 ലക്ഷം രൂപ കമ്പനിയിൽനിന്നു തിരിച്ചുപിടിക്കാനാണു നിർദേശിച്ചത്. 

സ്പേസ് പാർക്കിന്റെ ചുമതലയുള്ള കെഎസ്ഐടിഐഎൽ കഴിഞ്ഞ ജനുവരിയിൽ പണം ആവശ്യപ്പെട്ടെങ്കിലും നൽകാനാകില്ലെന്ന് പിഡബ്ല്യുസി മറുപടി നൽകി. 

ADVERTISEMENT

English Summary: Salary given to swapna suresh not yet given back