തൃശൂർ ∙ ആരോഗ്യ സർവകലാശാലയിലെയും അഫിലിയേറ്റഡ് കോളജുകളിലെയും വിദ്യാർഥിനികൾക്ക് ഇനി 6 മാസം പ്രസവാവധി. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന സെനറ്റ് യോഗമാണു തീരുമാനമെടുത്തത്

തൃശൂർ ∙ ആരോഗ്യ സർവകലാശാലയിലെയും അഫിലിയേറ്റഡ് കോളജുകളിലെയും വിദ്യാർഥിനികൾക്ക് ഇനി 6 മാസം പ്രസവാവധി. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന സെനറ്റ് യോഗമാണു തീരുമാനമെടുത്തത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ആരോഗ്യ സർവകലാശാലയിലെയും അഫിലിയേറ്റഡ് കോളജുകളിലെയും വിദ്യാർഥിനികൾക്ക് ഇനി 6 മാസം പ്രസവാവധി. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന സെനറ്റ് യോഗമാണു തീരുമാനമെടുത്തത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ആരോഗ്യ സർവകലാശാലയിലെയും അഫിലിയേറ്റഡ് കോളജുകളിലെയും വിദ്യാർഥിനികൾക്ക് ഇനി 6 മാസം പ്രസവാവധി. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന സെനറ്റ് യോഗമാണു തീരുമാനമെടുത്തത്. 2 മാസം അനുവദിക്കാനായിരുന്നു സർക്കാർ നിർദേശമെങ്കിലും കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യസംരക്ഷണത്തിനായി 4 മാസം കൂടി അവധി അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു. അവധിക്ക് അനുസൃതമായി കോഴ്‌സിന്റെ കാലാവധി നീളും; പരീക്ഷാ അവസരങ്ങൾ നഷ്ടമാകില്ല. ആർത്തവ അവധി അനുവദിക്കുന്നതു പരിശോധിക്കാൻ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തിയതായും വൈസ് ചാൻസലർ അറിയിച്ചു.

 

ADVERTISEMENT

English Summary: 6 month maternity leave in health university