തിരുവനന്തപുരം ∙ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനു മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഒരുക്കിയ പ്രഭാത ഭക്ഷണത്തിനു ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിരുന്നെങ്കിലും എത്തിയില്ല. ഞായറാഴ്ച രാത്രി ഉപരാഷ്ട്രപതിക്കു ഗവർണർ രാജ്ഭവനിൽ വിരുന്നു നൽകിയിരുന്നു. ഇതിലേക്ക് പുറത്തു നിന്ന് അതിഥികളെ ക്ഷണിച്ചിരുന്നില്ല. ഇന്നലെ രാവിലെ ഒൻപതു മണിയോടെ ക്ലിഫ് ഹൗസിൽ എത്തിയ ഉപരാഷ്ട്രപതിയെയും ഭാര്യ ഡോ.സുധേഷ് ധൻകറിനെയും മുഖ്യമന്ത്രിയും ഭാര്യ കമലയും ചേർന്നു സ്വീകരിച്ചു. മന്ത്രി മുഹമ്മദ് റിയാസ്, മുഖ്യമന്ത്രിയുടെ മകൾ വീണ, ജോൺ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി.പി.ജോയ്, അഡീഷനൽ ചീഫ് സെക്രട്ടറി വി.വേണു, സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

തിരുവനന്തപുരം ∙ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനു മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഒരുക്കിയ പ്രഭാത ഭക്ഷണത്തിനു ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിരുന്നെങ്കിലും എത്തിയില്ല. ഞായറാഴ്ച രാത്രി ഉപരാഷ്ട്രപതിക്കു ഗവർണർ രാജ്ഭവനിൽ വിരുന്നു നൽകിയിരുന്നു. ഇതിലേക്ക് പുറത്തു നിന്ന് അതിഥികളെ ക്ഷണിച്ചിരുന്നില്ല. ഇന്നലെ രാവിലെ ഒൻപതു മണിയോടെ ക്ലിഫ് ഹൗസിൽ എത്തിയ ഉപരാഷ്ട്രപതിയെയും ഭാര്യ ഡോ.സുധേഷ് ധൻകറിനെയും മുഖ്യമന്ത്രിയും ഭാര്യ കമലയും ചേർന്നു സ്വീകരിച്ചു. മന്ത്രി മുഹമ്മദ് റിയാസ്, മുഖ്യമന്ത്രിയുടെ മകൾ വീണ, ജോൺ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി.പി.ജോയ്, അഡീഷനൽ ചീഫ് സെക്രട്ടറി വി.വേണു, സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനു മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഒരുക്കിയ പ്രഭാത ഭക്ഷണത്തിനു ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിരുന്നെങ്കിലും എത്തിയില്ല. ഞായറാഴ്ച രാത്രി ഉപരാഷ്ട്രപതിക്കു ഗവർണർ രാജ്ഭവനിൽ വിരുന്നു നൽകിയിരുന്നു. ഇതിലേക്ക് പുറത്തു നിന്ന് അതിഥികളെ ക്ഷണിച്ചിരുന്നില്ല. ഇന്നലെ രാവിലെ ഒൻപതു മണിയോടെ ക്ലിഫ് ഹൗസിൽ എത്തിയ ഉപരാഷ്ട്രപതിയെയും ഭാര്യ ഡോ.സുധേഷ് ധൻകറിനെയും മുഖ്യമന്ത്രിയും ഭാര്യ കമലയും ചേർന്നു സ്വീകരിച്ചു. മന്ത്രി മുഹമ്മദ് റിയാസ്, മുഖ്യമന്ത്രിയുടെ മകൾ വീണ, ജോൺ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി.പി.ജോയ്, അഡീഷനൽ ചീഫ് സെക്രട്ടറി വി.വേണു, സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനു മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഒരുക്കിയ പ്രഭാത ഭക്ഷണത്തിനു ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിരുന്നെങ്കിലും എത്തിയില്ല. ഞായറാഴ്ച രാത്രി ഉപരാഷ്ട്രപതിക്കു ഗവർണർ രാജ്ഭവനിൽ വിരുന്നു നൽകിയിരുന്നു. ഇതിലേക്ക് പുറത്തു നിന്ന് അതിഥികളെ ക്ഷണിച്ചിരുന്നില്ല. 

ഇന്നലെ രാവിലെ ഒൻപതു മണിയോടെ ക്ലിഫ് ഹൗസിൽ എത്തിയ ഉപരാഷ്ട്രപതിയെയും ഭാര്യ ഡോ.സുധേഷ് ധൻകറിനെയും മുഖ്യമന്ത്രിയും ഭാര്യ കമലയും ചേർന്നു സ്വീകരിച്ചു. മന്ത്രി മുഹമ്മദ് റിയാസ്, മുഖ്യമന്ത്രിയുടെ മകൾ വീണ, ജോൺ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി.പി.ജോയ്, അഡീഷനൽ ചീഫ് സെക്രട്ടറി വി.വേണു, സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു. മുഖ്യമന്ത്രിയും കുടുംബാംഗങ്ങളുമായി കുറച്ചു നേരം സംസാരിച്ചിരുന്ന ഉപരാഷ്ട്രപതി, പ്രഭാത ഭക്ഷണത്തിനു ശേഷം നിയമസഭയിലെ പരിപാടിക്കായി പോകുകയായിരുന്നു. 

ADVERTISEMENT

English Summary : Governor Arif Mohammad Khan did not attend Chief Minister Pinarayi Vijayan's party