ന്യൂഡൽഹി ∙ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ അക്രമിയുടെ കുത്തേറ്റു ഹൗസ് സർജൻ ഡോ. വന്ദന ദാസ് മരിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ അന്വേഷണം പ്രഖ്യാപിച്ചു. കമ്മിഷൻ അധ്യക്ഷ രേഖ ശർമ ഉൾപ്പെടുന്ന രണ്ടംഗ സമിതി നാളെ വന്ദനയുടെ കുടുംബത്തെ സന്ദർശിക്കും. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരിൽ നിന്നും വന്ദനയെ ചികിത്സിച്ച ഡോക്ടർമാരിൽ നിന്നും സമിതി വിവരങ്ങൾ ശേഖരിക്കും. സംഭവത്തിനു പിന്നാലെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സമിതി ഡിജിപിക്കു കത്തു നൽകിയിരുന്നെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ല. കേരള പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വന്ദനയുടെ കുടുംബം അതൃപ്തി അറിയിച്ച പശ്ചാത്തലത്തിലാണ് ഇടപെടലെന്നും കമ്മിഷൻ അറിയിച്ചു.

ന്യൂഡൽഹി ∙ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ അക്രമിയുടെ കുത്തേറ്റു ഹൗസ് സർജൻ ഡോ. വന്ദന ദാസ് മരിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ അന്വേഷണം പ്രഖ്യാപിച്ചു. കമ്മിഷൻ അധ്യക്ഷ രേഖ ശർമ ഉൾപ്പെടുന്ന രണ്ടംഗ സമിതി നാളെ വന്ദനയുടെ കുടുംബത്തെ സന്ദർശിക്കും. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരിൽ നിന്നും വന്ദനയെ ചികിത്സിച്ച ഡോക്ടർമാരിൽ നിന്നും സമിതി വിവരങ്ങൾ ശേഖരിക്കും. സംഭവത്തിനു പിന്നാലെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സമിതി ഡിജിപിക്കു കത്തു നൽകിയിരുന്നെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ല. കേരള പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വന്ദനയുടെ കുടുംബം അതൃപ്തി അറിയിച്ച പശ്ചാത്തലത്തിലാണ് ഇടപെടലെന്നും കമ്മിഷൻ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ അക്രമിയുടെ കുത്തേറ്റു ഹൗസ് സർജൻ ഡോ. വന്ദന ദാസ് മരിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ അന്വേഷണം പ്രഖ്യാപിച്ചു. കമ്മിഷൻ അധ്യക്ഷ രേഖ ശർമ ഉൾപ്പെടുന്ന രണ്ടംഗ സമിതി നാളെ വന്ദനയുടെ കുടുംബത്തെ സന്ദർശിക്കും. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരിൽ നിന്നും വന്ദനയെ ചികിത്സിച്ച ഡോക്ടർമാരിൽ നിന്നും സമിതി വിവരങ്ങൾ ശേഖരിക്കും. സംഭവത്തിനു പിന്നാലെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സമിതി ഡിജിപിക്കു കത്തു നൽകിയിരുന്നെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ല. കേരള പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വന്ദനയുടെ കുടുംബം അതൃപ്തി അറിയിച്ച പശ്ചാത്തലത്തിലാണ് ഇടപെടലെന്നും കമ്മിഷൻ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ അക്രമിയുടെ കുത്തേറ്റു ഹൗസ് സർജൻ ഡോ. വന്ദന ദാസ് മരിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ അന്വേഷണം പ്രഖ്യാപിച്ചു. കമ്മിഷൻ അധ്യക്ഷ രേഖ ശർമ ഉൾപ്പെടുന്ന രണ്ടംഗ സമിതി നാളെ വന്ദനയുടെ കുടുംബത്തെ സന്ദർശിക്കും. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരിൽ നിന്നും വന്ദനയെ ചികിത്സിച്ച ഡോക്ടർമാരിൽ നിന്നും സമിതി വിവരങ്ങൾ ശേഖരിക്കും. സംഭവത്തിനു പിന്നാലെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സമിതി ഡിജിപിക്കു കത്തു നൽകിയിരുന്നെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ല. കേരള പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വന്ദനയുടെ കുടുംബം അതൃപ്തി അറിയിച്ച പശ്ചാത്തലത്തിലാണ് ഇടപെടലെന്നും കമ്മിഷൻ അറിയിച്ചു.

English Summary : Dr. Vandana Das murder case