കടയിൽ നിന്നു മാമ്പഴവും 190 രൂപയും മോഷ്ടിച്ചെന്ന് ആരോപിച്ചു ദലിത് ബാലനെ കെട്ടിയിട്ടു മർദിച്ച സംഭവത്തിൽ ദമ്പതികളെ അറസ്റ്റ് ചെയ്തു. എരുത്തേമ്പതി വണ്ണാമട മലയാണ്ടി കൗണ്ടന്നൂർ സ്വദേശികളായ കെ.പ്രഭു (പരമശിവം - 42), ഭാര്യ ജ്യോതിമണി (34) എന്നിവരെയാണു ചിറ്റൂർ ഡിവൈഎസ്പി സി.സുന്ദരന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കടയിൽ നിന്നു മാമ്പഴവും 190 രൂപയും മോഷ്ടിച്ചെന്ന് ആരോപിച്ചു ദലിത് ബാലനെ കെട്ടിയിട്ടു മർദിച്ച സംഭവത്തിൽ ദമ്പതികളെ അറസ്റ്റ് ചെയ്തു. എരുത്തേമ്പതി വണ്ണാമട മലയാണ്ടി കൗണ്ടന്നൂർ സ്വദേശികളായ കെ.പ്രഭു (പരമശിവം - 42), ഭാര്യ ജ്യോതിമണി (34) എന്നിവരെയാണു ചിറ്റൂർ ഡിവൈഎസ്പി സി.സുന്ദരന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടയിൽ നിന്നു മാമ്പഴവും 190 രൂപയും മോഷ്ടിച്ചെന്ന് ആരോപിച്ചു ദലിത് ബാലനെ കെട്ടിയിട്ടു മർദിച്ച സംഭവത്തിൽ ദമ്പതികളെ അറസ്റ്റ് ചെയ്തു. എരുത്തേമ്പതി വണ്ണാമട മലയാണ്ടി കൗണ്ടന്നൂർ സ്വദേശികളായ കെ.പ്രഭു (പരമശിവം - 42), ഭാര്യ ജ്യോതിമണി (34) എന്നിവരെയാണു ചിറ്റൂർ ഡിവൈഎസ്പി സി.സുന്ദരന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിറ്റൂർ (പാലക്കാട്) ∙ കടയിൽ നിന്നു മാമ്പഴവും 190 രൂപയും മോഷ്ടിച്ചെന്ന് ആരോപിച്ചു ദലിത് ബാലനെ കെട്ടിയിട്ടു മർദിച്ച സംഭവത്തിൽ ദമ്പതികളെ അറസ്റ്റ് ചെയ്തു. 

എരുത്തേമ്പതി വണ്ണാമട മലയാണ്ടി കൗണ്ടന്നൂർ സ്വദേശികളായ കെ.പ്രഭു (പരമശിവം - 42), ഭാര്യ ജ്യോതിമണി (34) എന്നിവരെയാണു ചിറ്റൂർ ഡിവൈഎസ്പി സി.സുന്ദരന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ADVERTISEMENT

മലയാണ്ടി കൗണ്ടന്നൂർ സ്വദേശിയായ 17 വയസ്സുകാരനെ മരത്തിൽ കെട്ടിയിട്ടു ചെരിപ്പും മരക്കഷണവും കൊണ്ടു മർദിക്കുകയും ജാതിപ്പേരു വിളിച്ച് അപമാനിക്കുകയും ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്.

English Summary: Dalit boy tied up and beaten: The couple was arrested