നാദാപുരം∙ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ അർധരാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കയ്യേറ്റം ചെയ്തുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ചാലക്കുടി സ്വദേശി ഡോ.ഭരത് കൃഷ്ണയ്ക്കാണു മർദനമേറ്റത്. വയനാട്ടിൽ പോയി തിരിച്ചു വരുന്നതിനിടയിൽ ചെവി അടഞ്ഞെന്നു പറഞ്ഞ് 2 പേർ ആശുപത്രിയിൽ എത്തിയിരുന്നു. കുറ്റ്യാടി

നാദാപുരം∙ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ അർധരാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കയ്യേറ്റം ചെയ്തുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ചാലക്കുടി സ്വദേശി ഡോ.ഭരത് കൃഷ്ണയ്ക്കാണു മർദനമേറ്റത്. വയനാട്ടിൽ പോയി തിരിച്ചു വരുന്നതിനിടയിൽ ചെവി അടഞ്ഞെന്നു പറഞ്ഞ് 2 പേർ ആശുപത്രിയിൽ എത്തിയിരുന്നു. കുറ്റ്യാടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാദാപുരം∙ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ അർധരാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കയ്യേറ്റം ചെയ്തുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ചാലക്കുടി സ്വദേശി ഡോ.ഭരത് കൃഷ്ണയ്ക്കാണു മർദനമേറ്റത്. വയനാട്ടിൽ പോയി തിരിച്ചു വരുന്നതിനിടയിൽ ചെവി അടഞ്ഞെന്നു പറഞ്ഞ് 2 പേർ ആശുപത്രിയിൽ എത്തിയിരുന്നു. കുറ്റ്യാടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാദാപുരം∙ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ അർധരാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കയ്യേറ്റം ചെയ്തുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ചാലക്കുടി സ്വദേശി ഡോ.ഭരത് കൃഷ്ണയ്ക്കാണു മർദനമേറ്റത്. 

വയനാട്ടിൽ പോയി തിരിച്ചു വരുന്നതിനിടയിൽ  ചെവി അടഞ്ഞെന്നു പറഞ്ഞ് 2 പേർ ആശുപത്രിയിൽ എത്തിയിരുന്നു. കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ കാണിച്ചെന്നും മരുന്ന് ലഭിച്ചില്ലെന്നും പറഞ്ഞു. പരിശോധനയ്ക്കു ശേഷം ഡോ.ഭരത് കൃഷ്ണ  മരുന്നിന് എഴുതുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് നെബുലൈസേഷൻ നൽകുകയും ചെയ്തു. ഇതിനിടെ, കൂടെ ഉണ്ടായിരുന്ന ആളും  ചെവി അടഞ്ഞതിനു  മരുന്ന് ആവശ്യപ്പെട്ടു. ഒപി ടിക്കറ്റ് എടുക്കാതെ മരുന്ന് നൽകാൻ കഴിയില്ലെന്നു പറഞ്ഞതോടെ നഴ്സുമാരോട് തട്ടിക്കയറി. കൂടെ ഉണ്ടായിരുന്ന മറ്റ് 2 പേർ കൂടി വന്ന് ബഹളം തുടങ്ങിയതോടെ ഡോക്ടർ നഴ്സുമാരുടെ രക്ഷയ്ക്കെത്തി. അതോടെ ഡോക്ടറെ അസഭ്യം പറയുകയും പിടിച്ചു തള്ളുകയും കയ്യേറ്റം ചെയ്യുകയും ചെയ്തെന്നാണു പരാതി. 

ADVERTISEMENT

 

English Summary: Attack on Doctor