വർക്കല ∙ ശിവഗിരി തീർഥാടനത്തിൽ പങ്കെടുക്കുന്നവർക്കു കാവി വസ്ത്രം വേണ്ട, മഞ്ഞ വസ്ത്രം മതിയെന്നു ശ്രീനാരായണ ഗുരു നിഷ്കർഷിച്ചത് പ്രത്യേക ലക്ഷ്യത്തോടെയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കാവി ഒരു മതവുമായി ബന്ധപ്പെട്ടു നിൽക്കുന്നു എന്നതിനാലാണ് തീർഥാടകർക്കു മഞ്ഞ വസ്ത്രം മതിയെന്ന് അദ്ദേഹം നിശ്ചയിച്ചത്. പട്ടുവസ്ത്രം വേണ്ടെന്നു പറഞ്ഞതിലൂടെ ആഡംബരം ഒഴിവാക്കാനും നിർദേശിച്ചു. ഗുരു നിരാകരിച്ചവയെ തിരിച്ചുകൊണ്ടുവരാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അവർ ഗുരുവിന്റെ സന്ദേശം മനസ്സിലാക്കണമെന്നും 91–ാം ശിവഗിരി തീർഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞു.

വർക്കല ∙ ശിവഗിരി തീർഥാടനത്തിൽ പങ്കെടുക്കുന്നവർക്കു കാവി വസ്ത്രം വേണ്ട, മഞ്ഞ വസ്ത്രം മതിയെന്നു ശ്രീനാരായണ ഗുരു നിഷ്കർഷിച്ചത് പ്രത്യേക ലക്ഷ്യത്തോടെയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കാവി ഒരു മതവുമായി ബന്ധപ്പെട്ടു നിൽക്കുന്നു എന്നതിനാലാണ് തീർഥാടകർക്കു മഞ്ഞ വസ്ത്രം മതിയെന്ന് അദ്ദേഹം നിശ്ചയിച്ചത്. പട്ടുവസ്ത്രം വേണ്ടെന്നു പറഞ്ഞതിലൂടെ ആഡംബരം ഒഴിവാക്കാനും നിർദേശിച്ചു. ഗുരു നിരാകരിച്ചവയെ തിരിച്ചുകൊണ്ടുവരാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അവർ ഗുരുവിന്റെ സന്ദേശം മനസ്സിലാക്കണമെന്നും 91–ാം ശിവഗിരി തീർഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർക്കല ∙ ശിവഗിരി തീർഥാടനത്തിൽ പങ്കെടുക്കുന്നവർക്കു കാവി വസ്ത്രം വേണ്ട, മഞ്ഞ വസ്ത്രം മതിയെന്നു ശ്രീനാരായണ ഗുരു നിഷ്കർഷിച്ചത് പ്രത്യേക ലക്ഷ്യത്തോടെയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കാവി ഒരു മതവുമായി ബന്ധപ്പെട്ടു നിൽക്കുന്നു എന്നതിനാലാണ് തീർഥാടകർക്കു മഞ്ഞ വസ്ത്രം മതിയെന്ന് അദ്ദേഹം നിശ്ചയിച്ചത്. പട്ടുവസ്ത്രം വേണ്ടെന്നു പറഞ്ഞതിലൂടെ ആഡംബരം ഒഴിവാക്കാനും നിർദേശിച്ചു. ഗുരു നിരാകരിച്ചവയെ തിരിച്ചുകൊണ്ടുവരാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അവർ ഗുരുവിന്റെ സന്ദേശം മനസ്സിലാക്കണമെന്നും 91–ാം ശിവഗിരി തീർഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർക്കല ∙ ശിവഗിരി തീർഥാടനത്തിൽ പങ്കെടുക്കുന്നവർക്കു കാവി വസ്ത്രം വേണ്ട, മഞ്ഞ വസ്ത്രം മതിയെന്നു ശ്രീനാരായണ ഗുരു നിഷ്കർഷിച്ചത് പ്രത്യേക ലക്ഷ്യത്തോടെയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കാവി ഒരു മതവുമായി ബന്ധപ്പെട്ടു നിൽക്കുന്നു എന്നതിനാലാണ് തീർഥാടകർക്കു മഞ്ഞ വസ്ത്രം മതിയെന്ന് അദ്ദേഹം നിശ്ചയിച്ചത്. പട്ടുവസ്ത്രം വേണ്ടെന്നു പറഞ്ഞതിലൂടെ ആഡംബരം ഒഴിവാക്കാനും നിർദേശിച്ചു. ഗുരു നിരാകരിച്ചവയെ തിരിച്ചുകൊണ്ടുവരാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അവർ ഗുരുവിന്റെ സന്ദേശം മനസ്സിലാക്കണമെന്നും 91–ാം ശിവഗിരി തീർഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞു. 

ദൈവദശകം സംസ്ഥാന ഗാനമാക്കണം: സ്വാമി സച്ചിദാനന്ദ

ADVERTISEMENT

ശ്രീനാരായണ ഗുരുവിന്റെ ‘ദൈവദശകം’ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗാനമാക്കണമെന്നു ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ മുഖ്യമന്ത്രി വേദിയിലിരിക്കെ ആവശ്യപ്പെട്ടു. ആധുനിക കേരളത്തെ വാർത്തെടുത്തത് ഗുരുവാണ്. അദ്ദേഹത്തിന്റെ സമകാലികനായ മനോന്മണീയം സുന്ദരംപിള്ള എഴുതിയ ഗാനമാണ് തമിഴ്നാടിന്റെ ഔദ്യോഗിക ഗാനമെന്നും പറഞ്ഞു.

English Summary:

Chief Minister Pinarayi Vijayan inaugurates sivagiri pilgrimage conference