ക്ഷേമപെൻഷൻ അംഗീകരിക്കാൻ കാലതാമസം: ജി.സുധാകരൻ
ആലപ്പുഴ ∙ തൊഴിലാളികളുടെ ക്ഷേമപെൻഷൻ സർക്കാർ അംഗീകരിക്കുന്നതിന് അനാവശ്യ കാലതാമസമാണെന്നു മുൻമന്ത്രി ജി.സുധാകരൻ. ഓഫിസുകളിൽ എല്ലാം നമ്മുടെ സഖാക്കളാണ്. എങ്കിലും അപേക്ഷ പാസാകില്ല. ഇടതുപക്ഷ പഞ്ചായത്ത് പ്രസിഡന്റുമാരിൽ ചിലർക്കു സൂക്കേട് കൂടുതലാണെന്നും പല പെൻഷനുകളും കൊടുക്കില്ലെന്നും സുധാകരൻ വിമർശിച്ചു. കേരള സ്റ്റേറ്റ് ടെയ്‌ലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ ∙ തൊഴിലാളികളുടെ ക്ഷേമപെൻഷൻ സർക്കാർ അംഗീകരിക്കുന്നതിന് അനാവശ്യ കാലതാമസമാണെന്നു മുൻമന്ത്രി ജി.സുധാകരൻ. ഓഫിസുകളിൽ എല്ലാം നമ്മുടെ സഖാക്കളാണ്. എങ്കിലും അപേക്ഷ പാസാകില്ല. ഇടതുപക്ഷ പഞ്ചായത്ത് പ്രസിഡന്റുമാരിൽ ചിലർക്കു സൂക്കേട് കൂടുതലാണെന്നും പല പെൻഷനുകളും കൊടുക്കില്ലെന്നും സുധാകരൻ വിമർശിച്ചു. കേരള സ്റ്റേറ്റ് ടെയ്‌ലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ ∙ തൊഴിലാളികളുടെ ക്ഷേമപെൻഷൻ സർക്കാർ അംഗീകരിക്കുന്നതിന് അനാവശ്യ കാലതാമസമാണെന്നു മുൻമന്ത്രി ജി.സുധാകരൻ. ഓഫിസുകളിൽ എല്ലാം നമ്മുടെ സഖാക്കളാണ്. എങ്കിലും അപേക്ഷ പാസാകില്ല. ഇടതുപക്ഷ പഞ്ചായത്ത് പ്രസിഡന്റുമാരിൽ ചിലർക്കു സൂക്കേട് കൂടുതലാണെന്നും പല പെൻഷനുകളും കൊടുക്കില്ലെന്നും സുധാകരൻ വിമർശിച്ചു. കേരള സ്റ്റേറ്റ് ടെയ്‌ലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ ∙ തൊഴിലാളികളുടെ ക്ഷേമപെൻഷൻ സർക്കാർ അംഗീകരിക്കുന്നതിന് അനാവശ്യ കാലതാമസമാണെന്നു മുൻമന്ത്രി ജി.സുധാകരൻ. ഓഫിസുകളിൽ എല്ലാം നമ്മുടെ സഖാക്കളാണ്. എങ്കിലും അപേക്ഷ പാസാകില്ല. ഇടതുപക്ഷ പഞ്ചായത്ത് പ്രസിഡന്റുമാരിൽ ചിലർക്കു സൂക്കേട് കൂടുതലാണെന്നും പല പെൻഷനുകളും കൊടുക്കില്ലെന്നും സുധാകരൻ വിമർശിച്ചു. കേരള സ്റ്റേറ്റ് ടെയ്‌ലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘60 വയസ്സായാൽ പെൻഷന് അപേക്ഷിക്കാം. കുറെക്കാലം അതു പഞ്ചായത്ത് ഓഫിസിൽ കിടക്കും. പിന്നെ ജില്ലാ, സംസ്ഥാന ഓഫിസുകളിലായി കിടന്ന് നാലഞ്ചു വർഷം കഴിയുമ്പോൾ തരും. അപ്പോഴേക്കും അപേക്ഷകൻ ചിലപ്പോൾ മരിച്ചിട്ടുണ്ടാകും. പെൻഷൻ സമയത്ത് പാസാക്കിയില്ലെങ്കിൽ അതു ഭരണഘടനാവിരുദ്ധ പ്രവർത്തനമാണ്’’– സുധാകരൻ പറഞ്ഞു.