കൊച്ചി ∙ ‘സർക്കാരും സമൂഹവും കവികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണം. അക്കാദമി എനിക്കു നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതെനിക്ക് ആവശ്യമില്ല – കേരള സാഹിത്യ അക്കാദമിക്കുള്ള മറുപടിയിൽ രോഷം ആവർത്തിച്ചു കവി ബാലചന്ദ്രൻ ചുള്ളിക്കാട്. തൃശൂരിൽ അക്കാദമി നടത്തുന്ന സാഹിത്യോത്സവത്തിൽ 2 മണിക്കൂർ പ്രഭാഷണം

കൊച്ചി ∙ ‘സർക്കാരും സമൂഹവും കവികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണം. അക്കാദമി എനിക്കു നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതെനിക്ക് ആവശ്യമില്ല – കേരള സാഹിത്യ അക്കാദമിക്കുള്ള മറുപടിയിൽ രോഷം ആവർത്തിച്ചു കവി ബാലചന്ദ്രൻ ചുള്ളിക്കാട്. തൃശൂരിൽ അക്കാദമി നടത്തുന്ന സാഹിത്യോത്സവത്തിൽ 2 മണിക്കൂർ പ്രഭാഷണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ‘സർക്കാരും സമൂഹവും കവികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണം. അക്കാദമി എനിക്കു നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതെനിക്ക് ആവശ്യമില്ല – കേരള സാഹിത്യ അക്കാദമിക്കുള്ള മറുപടിയിൽ രോഷം ആവർത്തിച്ചു കവി ബാലചന്ദ്രൻ ചുള്ളിക്കാട്. തൃശൂരിൽ അക്കാദമി നടത്തുന്ന സാഹിത്യോത്സവത്തിൽ 2 മണിക്കൂർ പ്രഭാഷണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ‘സർക്കാരും സമൂഹവും കവികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണം. അക്കാദമി എനിക്കു നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതെനിക്ക് ആവശ്യമില്ല – കേരള സാഹിത്യ അക്കാദമിക്കുള്ള മറുപടിയിൽ രോഷം ആവർത്തിച്ചു കവി ബാലചന്ദ്രൻ ചുള്ളിക്കാട്. തൃശൂരിൽ അക്കാദമി നടത്തുന്ന സാഹിത്യോത്സവത്തിൽ 2 മണിക്കൂർ പ്രഭാഷണം നടത്തിയതിനു 2400 രൂപ മാത്രമാണു പ്രതിഫലം ലഭിച്ചതെന്ന ചുള്ളിക്കാടിന്റെ തുറന്ന കത്തിനെത്തുടർന്നാണു നഷ്ടം നികത്തുമെന്ന് അക്കാദമി അറിയിച്ചത്.

‘ മിമിക്രിക്കാർക്കും പാട്ടുകാർക്കും നർത്തകർക്കും സീരിയൽ- സിനിമാ താരങ്ങൾക്കുമൊക്കെ പതിനായിരങ്ങളും ലക്ഷങ്ങളുമാണു പ്രതിഫലമായി സമൂഹം നൽകുന്നത്. 

ADVERTISEMENT

സർക്കാരും സമൂഹവും കവികളോടു കാണിക്കുന്ന അവഗണനയും വിവേചനവും എന്റെ അനുഭവത്തെ മുൻനിർത്തി വെളിപ്പെടുത്തലായിരുന്നു ലക്ഷ്യം. എനിക്കു വ്യക്തിപരമായി നഷ്ടപരിഹാരം നൽകി പരിഹരിക്കാവുന്ന പ്രശ്നമല്ല അത്’– ചുള്ളിക്കാട് പറഞ്ഞു. 

English Summary:

Balachandran Chullikkad on Kerala Sahithya Academy Controversy