പാർട്ടി പറഞ്ഞാൽ മത്സരിക്കും
നേതൃത്വം തീരുമാനിച്ചാൽ സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ.കെ.ശൈലജ എംഎൽഎക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വരും. പാർട്ടി എന്തെങ്കിലും മാനദണ്ഡങ്ങൾ കൊണ്ടുവരുമോയെന്നതിനെ ആശ്രയിച്ചിരിക്കും മത്സരകാര്യം. ശൈലജ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്ന സിപിഎം പ്രവർത്തകരുണ്ട്. മത്സരിക്കുകയാണെങ്കിൽ കണ്ണൂരിലോ അതോ വടകരയിലോ എന്ന ചോദ്യവും ഉയരുന്നു.
നേതൃത്വം തീരുമാനിച്ചാൽ സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ.കെ.ശൈലജ എംഎൽഎക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വരും. പാർട്ടി എന്തെങ്കിലും മാനദണ്ഡങ്ങൾ കൊണ്ടുവരുമോയെന്നതിനെ ആശ്രയിച്ചിരിക്കും മത്സരകാര്യം. ശൈലജ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്ന സിപിഎം പ്രവർത്തകരുണ്ട്. മത്സരിക്കുകയാണെങ്കിൽ കണ്ണൂരിലോ അതോ വടകരയിലോ എന്ന ചോദ്യവും ഉയരുന്നു.
നേതൃത്വം തീരുമാനിച്ചാൽ സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ.കെ.ശൈലജ എംഎൽഎക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വരും. പാർട്ടി എന്തെങ്കിലും മാനദണ്ഡങ്ങൾ കൊണ്ടുവരുമോയെന്നതിനെ ആശ്രയിച്ചിരിക്കും മത്സരകാര്യം. ശൈലജ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്ന സിപിഎം പ്രവർത്തകരുണ്ട്. മത്സരിക്കുകയാണെങ്കിൽ കണ്ണൂരിലോ അതോ വടകരയിലോ എന്ന ചോദ്യവും ഉയരുന്നു.
നേതൃത്വം തീരുമാനിച്ചാൽ സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ.കെ.ശൈലജ എംഎൽഎക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വരും. പാർട്ടി എന്തെങ്കിലും മാനദണ്ഡങ്ങൾ കൊണ്ടുവരുമോയെന്നതിനെ ആശ്രയിച്ചിരിക്കും മത്സരകാര്യം. ശൈലജ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്ന സിപിഎം പ്രവർത്തകരുണ്ട്. മത്സരിക്കുകയാണെങ്കിൽ കണ്ണൂരിലോ അതോ വടകരയിലോ എന്ന ചോദ്യവും ഉയരുന്നു.
ആരോഗ്യമന്ത്രിയെന്ന നിലയിൽ നടത്തിയ ശ്രദ്ധേയ പ്രവർത്തനങ്ങൾ, ജനപ്രീതി, വടകര, കണ്ണൂർ മണ്ഡലങ്ങളിൽ വോട്ടർമാർക്കിടയിലെ സ്വാധീനം തുടങ്ങിയ കാര്യങ്ങളാണ് ശൈലജയെ മത്സരിപ്പിച്ചേക്കുമെന്ന തോന്നലുണ്ടാക്കുന്നത്.
വടകരയിൽ വേരോട്ടമുണ്ടാക്കിയ കെ.മുരളീധരനെയും കണ്ണൂരിൽ ആധിപത്യമുണ്ടാക്കിയ കെ.സുധാകരനെയും തോൽപിച്ച് യുഡിഎഫിൽനിന്നു മണ്ഡലം പിടിക്കണമെങ്കിൽ അതിനൊത്ത ആളുകളെ ഇറക്കണമെന്ന ചിന്തയിലാണു സിപിഎം നേതൃത്വം. അതേസമയം, എംഎൽഎയാണ് എന്നതാണ് ശൈലജ മത്സരിച്ചേക്കില്ലെന്നതിനു നിരത്തുന്ന ന്യായങ്ങളിലൊന്ന്. ശൈലജയെ മത്സരരംഗത്ത് ഇറക്കുന്നതിനോട് പാർട്ടിയിൽ എതിരഭിപ്രായം ഉയരുമോയെന്നു സംശയിക്കുന്നവരുമുണ്ട്.