കേരളത്തിന് കൊടുംചൂടിന്റെ ദിനങ്ങൾ; മഞ്ഞ അലർട്ട്
തിരുവനന്തപുരം ∙ കേരളത്തെ കാത്തിരിക്കുന്നതു കൊടുംചൂടിന്റെ ദിനങ്ങളെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അന്തരീക്ഷത്തിൽ ഈർപ്പം നിറഞ്ഞ വായുവിന്റെ സാന്നിധ്യമുള്ളതിനാൽ അനുഭവപ്പെടുന്ന ചൂടിന്റെ തീവ്രത കൂടും. 19 വരെയുള്ള ദിവസങ്ങളിൽ ഉയർന്ന താപനിലയുടെ ജാഗ്രതാ നിർദേശമായ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിലെ ശരാശരി താപനിലയെക്കാൾ 2–4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന ചൂടാണ് അനുഭവപ്പെടുക.
തിരുവനന്തപുരം ∙ കേരളത്തെ കാത്തിരിക്കുന്നതു കൊടുംചൂടിന്റെ ദിനങ്ങളെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അന്തരീക്ഷത്തിൽ ഈർപ്പം നിറഞ്ഞ വായുവിന്റെ സാന്നിധ്യമുള്ളതിനാൽ അനുഭവപ്പെടുന്ന ചൂടിന്റെ തീവ്രത കൂടും. 19 വരെയുള്ള ദിവസങ്ങളിൽ ഉയർന്ന താപനിലയുടെ ജാഗ്രതാ നിർദേശമായ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിലെ ശരാശരി താപനിലയെക്കാൾ 2–4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന ചൂടാണ് അനുഭവപ്പെടുക.
തിരുവനന്തപുരം ∙ കേരളത്തെ കാത്തിരിക്കുന്നതു കൊടുംചൂടിന്റെ ദിനങ്ങളെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അന്തരീക്ഷത്തിൽ ഈർപ്പം നിറഞ്ഞ വായുവിന്റെ സാന്നിധ്യമുള്ളതിനാൽ അനുഭവപ്പെടുന്ന ചൂടിന്റെ തീവ്രത കൂടും. 19 വരെയുള്ള ദിവസങ്ങളിൽ ഉയർന്ന താപനിലയുടെ ജാഗ്രതാ നിർദേശമായ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിലെ ശരാശരി താപനിലയെക്കാൾ 2–4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന ചൂടാണ് അനുഭവപ്പെടുക.
തിരുവനന്തപുരം ∙ കേരളത്തെ കാത്തിരിക്കുന്നതു കൊടുംചൂടിന്റെ ദിനങ്ങളെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അന്തരീക്ഷത്തിൽ ഈർപ്പം നിറഞ്ഞ വായുവിന്റെ സാന്നിധ്യമുള്ളതിനാൽ അനുഭവപ്പെടുന്ന ചൂടിന്റെ തീവ്രത കൂടും. 19 വരെയുള്ള ദിവസങ്ങളിൽ ഉയർന്ന താപനിലയുടെ ജാഗ്രതാ നിർദേശമായ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിലെ ശരാശരി താപനിലയെക്കാൾ 2–4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന ചൂടാണ് അനുഭവപ്പെടുക.
പാലക്കാട്, കൊല്ലം ജില്ലകളിൽ ചൂട് 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയരും. നേരിയ ചാറ്റൽമഴ ചില പ്രദേശങ്ങളിൽ പെയ്യുന്നുണ്ടെങ്കിലും ഫലത്തിൽ ഇത് ചൂടിന്റെ തീവ്രത വർധിപ്പിക്കും. അടുത്ത ഒരാഴ്ചയ്ക്കിടയിൽ ശക്തമായ മഴയ്ക്കു സാധ്യതയില്ലെന്നു കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.