ഓട്ടോ ഡ്രൈവറെ ആക്രമിച്ചു; 3 പേർ അറസ്റ്റിൽ
കട്ടപ്പന ∙ മുൻവൈരാഗ്യത്തെ തുടർന്ന് ഓട്ടോറിക്ഷാ ഡ്രൈവറെ വടികൊണ്ട് അടിച്ചു ഗുരുതരമായി പരുക്കേൽപിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. കട്ടപ്പന പ്ലാത്തോട്ടാനിക്കൽ സാബു ജോസഫ്(56), കൊല്ലത്തോട്ട് ബാബു ഫ്രാൻസിസ്(41), വാലേപ്പറമ്പിൽ ഉസ്റ സുരേഷ്(51) എന്നിവരാണു വധശ്രമത്തിന് അറസ്റ്റിലായത്. കണ്ടാലറിയാവുന്ന മറ്റു രണ്ടുപേർക്കെതിരെ കേസുണ്ട്. കട്ടപ്പന മുണ്ടുനടയ്ക്കൽ സുനിൽകുമാറിനാണു മർദനമേറ്റത്.
കട്ടപ്പന ∙ മുൻവൈരാഗ്യത്തെ തുടർന്ന് ഓട്ടോറിക്ഷാ ഡ്രൈവറെ വടികൊണ്ട് അടിച്ചു ഗുരുതരമായി പരുക്കേൽപിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. കട്ടപ്പന പ്ലാത്തോട്ടാനിക്കൽ സാബു ജോസഫ്(56), കൊല്ലത്തോട്ട് ബാബു ഫ്രാൻസിസ്(41), വാലേപ്പറമ്പിൽ ഉസ്റ സുരേഷ്(51) എന്നിവരാണു വധശ്രമത്തിന് അറസ്റ്റിലായത്. കണ്ടാലറിയാവുന്ന മറ്റു രണ്ടുപേർക്കെതിരെ കേസുണ്ട്. കട്ടപ്പന മുണ്ടുനടയ്ക്കൽ സുനിൽകുമാറിനാണു മർദനമേറ്റത്.
കട്ടപ്പന ∙ മുൻവൈരാഗ്യത്തെ തുടർന്ന് ഓട്ടോറിക്ഷാ ഡ്രൈവറെ വടികൊണ്ട് അടിച്ചു ഗുരുതരമായി പരുക്കേൽപിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. കട്ടപ്പന പ്ലാത്തോട്ടാനിക്കൽ സാബു ജോസഫ്(56), കൊല്ലത്തോട്ട് ബാബു ഫ്രാൻസിസ്(41), വാലേപ്പറമ്പിൽ ഉസ്റ സുരേഷ്(51) എന്നിവരാണു വധശ്രമത്തിന് അറസ്റ്റിലായത്. കണ്ടാലറിയാവുന്ന മറ്റു രണ്ടുപേർക്കെതിരെ കേസുണ്ട്. കട്ടപ്പന മുണ്ടുനടയ്ക്കൽ സുനിൽകുമാറിനാണു മർദനമേറ്റത്.
കട്ടപ്പന ∙ മുൻവൈരാഗ്യത്തെ തുടർന്ന് ഓട്ടോറിക്ഷാ ഡ്രൈവറെ വടികൊണ്ട് അടിച്ചു ഗുരുതരമായി പരുക്കേൽപിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. കട്ടപ്പന പ്ലാത്തോട്ടാനിക്കൽ സാബു ജോസഫ്(56), കൊല്ലത്തോട്ട് ബാബു ഫ്രാൻസിസ്(41), വാലേപ്പറമ്പിൽ ഉസ്റ സുരേഷ്(51) എന്നിവരാണു വധശ്രമത്തിന് അറസ്റ്റിലായത്. കണ്ടാലറിയാവുന്ന മറ്റു രണ്ടുപേർക്കെതിരെ കേസുണ്ട്. കട്ടപ്പന മുണ്ടുനടയ്ക്കൽ സുനിൽകുമാറിനാണു മർദനമേറ്റത്.
22ന് വൈകിട്ട് ഏഴരയോടെ കട്ടപ്പന-ഇരട്ടയാർ റോഡിലായിരുന്നു ആക്രമണം. വടി ഉപയോഗിച്ചു കഴുത്തിൽ കുത്തിപ്പിടിച്ചും അടിച്ചുമായിരുന്നു മർദനം. തടസ്സം പിടിക്കാൻ എത്തിയ സുനിൽകുമാറിന്റെ ഭാര്യയെയും മകളെയും പ്രതികൾ ഉപദ്രവിച്ചു. അടിയേറ്റ് റോഡിൽ വീണ സുനിൽകുമാറിനെ വീണ്ടും പ്രതികൾ ആക്രമിച്ചു. വാക്കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും സുനിൽകുമാറിന്റെ ഓട്ടോറിക്ഷയ്ക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. സുനിൽകുമാറിനെ റോഡിലിട്ടു മർദിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് എസ്‌ഐ എൻ.ജെ.സുനേഖിന്റെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തത്. തുടർന്നാണ് എസ്‌ഐ എൻ.ജെ.സുനേഖിന്റെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തത്.