കോഴിക്കോട് നഗരത്തിൽ കാട്ടുപന്നി
കോഴിക്കോട് ∙ നഗരവാസികളെ മുൾമുനയിൽ നിർത്തി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പട്ടാപ്പകലും കാട്ടുപന്നി പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ ബിലാത്തിക്കുളത്തും മലാപ്പറമ്പിലുമാണു കാട്ടുപന്നിയെ കണ്ടത്. മലാപ്പറമ്പ് ക്രൈസ്റ്റ് ഹാളിന്റെ വിശാലമായ വളപ്പിൽ ഇന്നലെ പകൽ മുഴുവൻ കാട്ടുപന്നിയുടെ സ്വൈരവിഹാരമായിരുന്നു. മൂന്നിടത്തും കണ്ട പന്നി ഒന്നു തന്നെയാണോയെന്നു വ്യക്തമല്ല.
കോഴിക്കോട് ∙ നഗരവാസികളെ മുൾമുനയിൽ നിർത്തി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പട്ടാപ്പകലും കാട്ടുപന്നി പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ ബിലാത്തിക്കുളത്തും മലാപ്പറമ്പിലുമാണു കാട്ടുപന്നിയെ കണ്ടത്. മലാപ്പറമ്പ് ക്രൈസ്റ്റ് ഹാളിന്റെ വിശാലമായ വളപ്പിൽ ഇന്നലെ പകൽ മുഴുവൻ കാട്ടുപന്നിയുടെ സ്വൈരവിഹാരമായിരുന്നു. മൂന്നിടത്തും കണ്ട പന്നി ഒന്നു തന്നെയാണോയെന്നു വ്യക്തമല്ല.
കോഴിക്കോട് ∙ നഗരവാസികളെ മുൾമുനയിൽ നിർത്തി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പട്ടാപ്പകലും കാട്ടുപന്നി പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ ബിലാത്തിക്കുളത്തും മലാപ്പറമ്പിലുമാണു കാട്ടുപന്നിയെ കണ്ടത്. മലാപ്പറമ്പ് ക്രൈസ്റ്റ് ഹാളിന്റെ വിശാലമായ വളപ്പിൽ ഇന്നലെ പകൽ മുഴുവൻ കാട്ടുപന്നിയുടെ സ്വൈരവിഹാരമായിരുന്നു. മൂന്നിടത്തും കണ്ട പന്നി ഒന്നു തന്നെയാണോയെന്നു വ്യക്തമല്ല.
കോഴിക്കോട് ∙ നഗരവാസികളെ മുൾമുനയിൽ നിർത്തി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പട്ടാപ്പകലും കാട്ടുപന്നി പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ ബിലാത്തിക്കുളത്തും മലാപ്പറമ്പിലുമാണു കാട്ടുപന്നിയെ കണ്ടത്. മലാപ്പറമ്പ് ക്രൈസ്റ്റ് ഹാളിന്റെ വിശാലമായ വളപ്പിൽ ഇന്നലെ പകൽ മുഴുവൻ കാട്ടുപന്നിയുടെ സ്വൈരവിഹാരമായിരുന്നു. മൂന്നിടത്തും കണ്ട പന്നി ഒന്നു തന്നെയാണോയെന്നു വ്യക്തമല്ല.
വനംവകുപ്പിന്റെ ദ്രുതകർമ സേനാംഗങ്ങൾ തോക്കുമായി 3 മണിക്കൂറോളം ക്രൈസ്റ്റ് ഹാൾ വളപ്പിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാൽ, ദ്രുതകർമ സേന വരുന്നതിനു മുൻപ് സ്ഥലത്തെത്തിയ മലയാള മനോരമ ഫൊട്ടോഗ്രഫർ, മുൻപിലൂടെ ഓടിമറഞ്ഞ കാട്ടുപന്നിയെ ക്യാമറയിൽ പകർത്തി.