‘ജയ് ഹിന്ദ്’ വിളിക്കാൻ സിപിഎമ്മിനെ വെല്ലുവിളിക്കുന്നു, ചൈനക്കാർ സമ്മതിക്കില്ല: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം∙ കേരളത്തിലെ സിപിഎമ്മുകാരെ ‘ജയ് ഹിന്ദ്’ എന്നുച്ചരിക്കാൻ വെല്ലുവിളിക്കുകയാണെന്നും അതിനവരെ ചൈനക്കാർ സമ്മതിക്കില്ലെന്നും കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ. സിപിഎമ്മുകാർക്കു ‘ജയ് ചൈന’യാണ്. ഇന്ത്യയിൽ ഹിന്ദുവും മുസ്‍ലിമും ക്രിസ്ത്യാനിയുമെല്ലാം ദേശീയവാദികളാണ്.
തിരുവനന്തപുരം∙ കേരളത്തിലെ സിപിഎമ്മുകാരെ ‘ജയ് ഹിന്ദ്’ എന്നുച്ചരിക്കാൻ വെല്ലുവിളിക്കുകയാണെന്നും അതിനവരെ ചൈനക്കാർ സമ്മതിക്കില്ലെന്നും കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ. സിപിഎമ്മുകാർക്കു ‘ജയ് ചൈന’യാണ്. ഇന്ത്യയിൽ ഹിന്ദുവും മുസ്‍ലിമും ക്രിസ്ത്യാനിയുമെല്ലാം ദേശീയവാദികളാണ്.
തിരുവനന്തപുരം∙ കേരളത്തിലെ സിപിഎമ്മുകാരെ ‘ജയ് ഹിന്ദ്’ എന്നുച്ചരിക്കാൻ വെല്ലുവിളിക്കുകയാണെന്നും അതിനവരെ ചൈനക്കാർ സമ്മതിക്കില്ലെന്നും കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ. സിപിഎമ്മുകാർക്കു ‘ജയ് ചൈന’യാണ്. ഇന്ത്യയിൽ ഹിന്ദുവും മുസ്‍ലിമും ക്രിസ്ത്യാനിയുമെല്ലാം ദേശീയവാദികളാണ്.
തിരുവനന്തപുരം∙ കേരളത്തിലെ സിപിഎമ്മുകാരെ ‘ജയ് ഹിന്ദ്’ എന്നുച്ചരിക്കാൻ വെല്ലുവിളിക്കുകയാണെന്നും അതിനവരെ ചൈനക്കാർ സമ്മതിക്കില്ലെന്നും കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ. സിപിഎമ്മുകാർക്കു ‘ജയ് ചൈന’യാണ്.
ഇന്ത്യയിൽ ഹിന്ദുവും മുസ്‍ലിമും ക്രിസ്ത്യാനിയുമെല്ലാം ദേശീയവാദികളാണ്. ആദ്യമായി ‘ഭാരത് മാതാ കി ജയ്’ വിളിച്ചതിന്റെ ക്രെഡിറ്റ് വേണമെങ്കിൽ പിണറായി എടുത്തോട്ടെ. അതല്ല ഈ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത്. എട്ടു വർഷം തന്റെ സർക്കാർ എന്തു ചെയ്തുവെന്നാണ് പിണറായി ജനങ്ങളോടു പറയേണ്ടത് – രാജീവ് ചന്ദ്രശേഖർ പറഞ്ഞു.