ക്ലിഫ് ഹൗസിലെ ചുറ്റുമതിൽ, കാലിത്തൊഴുത്ത് നിർമാണം: 34.12 ലക്ഷം ചെലവിട്ടു
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ ചുറ്റുമതിലിന്റെ ഒരു ഭാഗവും കാലിത്തൊഴുത്തും നിർമിക്കാൻ 34.12 ലക്ഷം രൂപ ചെലവഴിച്ചെന്നു പൊതുമരാമത്ത് വകുപ്പ്. തൊഴുത്തിനല്ല, തകർന്ന മതിൽ കെട്ടാനാണു തുക അനുവദിച്ചതെന്നായിരുന്നു നേരത്തേ സർക്കാർ വിശദീകരണം.
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ ചുറ്റുമതിലിന്റെ ഒരു ഭാഗവും കാലിത്തൊഴുത്തും നിർമിക്കാൻ 34.12 ലക്ഷം രൂപ ചെലവഴിച്ചെന്നു പൊതുമരാമത്ത് വകുപ്പ്. തൊഴുത്തിനല്ല, തകർന്ന മതിൽ കെട്ടാനാണു തുക അനുവദിച്ചതെന്നായിരുന്നു നേരത്തേ സർക്കാർ വിശദീകരണം.
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ ചുറ്റുമതിലിന്റെ ഒരു ഭാഗവും കാലിത്തൊഴുത്തും നിർമിക്കാൻ 34.12 ലക്ഷം രൂപ ചെലവഴിച്ചെന്നു പൊതുമരാമത്ത് വകുപ്പ്. തൊഴുത്തിനല്ല, തകർന്ന മതിൽ കെട്ടാനാണു തുക അനുവദിച്ചതെന്നായിരുന്നു നേരത്തേ സർക്കാർ വിശദീകരണം.
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ ചുറ്റുമതിലിന്റെ ഒരു ഭാഗവും കാലിത്തൊഴുത്തും നിർമിക്കാൻ 34.12 ലക്ഷം രൂപ ചെലവഴിച്ചെന്നു പൊതുമരാമത്ത് വകുപ്പ്. തൊഴുത്തിനല്ല, തകർന്ന മതിൽ കെട്ടാനാണു തുക അനുവദിച്ചതെന്നായിരുന്നു നേരത്തേ സർക്കാർ വിശദീകരണം.
എന്നാൽ തൊഴുത്തിനു കൂടിയാണു തുകയെന്നു കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പൊതുമരാമത്തു വകുപ്പു വച്ച രേഖ വ്യക്തമാക്കുന്നു. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ക്ലിഫ് ഹൗസിൽ ആകെ മരാമത്തു വകുപ്പ് 1.85 കോടി രൂപയുടെ നിർമാണ പ്രവർത്തനം നടത്തിയെന്നാണു രേഖയിലുള്ളത്. നീന്തൽക്കുളത്തിന്റെ പരിപാലനത്തിനായി 38.47 കോടിയും ചെലവിട്ടു.