കണ്ണൂർ ∙ മുൻ ബാസ്കറ്റ്ബോൾ താരവും ബിഎസ്എൻഎൽ ഉദ്യോഗസ്ഥനുമായ ചന്ദനക്കാംപാറ വെട്ടത്ത് വീട്ടിൽ ബൊബിറ്റ് മാത്യുവിനെ (42) മരിച്ചനിലയിൽ കണ്ടെത്തി. ബിഎസ്എൻഎൽ ഭവനിലെ സ്പോർട്സ് അസിസ്റ്റായിരുന്നു. ബൊബിറ്റ് തനിച്ചായിരുന്നു താമസം. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കണ്ണൂർ ∙ മുൻ ബാസ്കറ്റ്ബോൾ താരവും ബിഎസ്എൻഎൽ ഉദ്യോഗസ്ഥനുമായ ചന്ദനക്കാംപാറ വെട്ടത്ത് വീട്ടിൽ ബൊബിറ്റ് മാത്യുവിനെ (42) മരിച്ചനിലയിൽ കണ്ടെത്തി. ബിഎസ്എൻഎൽ ഭവനിലെ സ്പോർട്സ് അസിസ്റ്റായിരുന്നു. ബൊബിറ്റ് തനിച്ചായിരുന്നു താമസം. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ മുൻ ബാസ്കറ്റ്ബോൾ താരവും ബിഎസ്എൻഎൽ ഉദ്യോഗസ്ഥനുമായ ചന്ദനക്കാംപാറ വെട്ടത്ത് വീട്ടിൽ ബൊബിറ്റ് മാത്യുവിനെ (42) മരിച്ചനിലയിൽ കണ്ടെത്തി. ബിഎസ്എൻഎൽ ഭവനിലെ സ്പോർട്സ് അസിസ്റ്റായിരുന്നു. ബൊബിറ്റ് തനിച്ചായിരുന്നു താമസം. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ മുൻ ബാസ്കറ്റ്ബോൾ താരവും ബിഎസ്എൻഎൽ ഉദ്യോഗസ്ഥനുമായ ചന്ദനക്കാംപാറ വെട്ടത്ത് വീട്ടിൽ ബൊബിറ്റ് മാത്യുവിനെ (42) മരിച്ചനിലയിൽ കണ്ടെത്തി. ബിഎസ്എൻഎൽ ഭവനിലെ സ്പോർട്സ് അസിസ്റ്റായിരുന്നു. ബൊബിറ്റ് തനിച്ചായിരുന്നു താമസം. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

ഇന്ത്യൻ ജൂനിയർ ടീമിലും സംസ്ഥാന ടീമിലും അംഗമായിരുന്നു. വിവിധ ടൂർണമെന്റുകളിൽ മികച്ച കളിക്കാരനുള്ള പുരസ്കാരം നേടി. മാത്യുവിന്റെയും മേരിയുടെയും മകനാണ്. ഭാര്യ: ടിന്റു (അയർലൻഡ്). മകൻ: എയ്ഞ്ചലോ. സഹോദരങ്ങൾ: ബോണി മാത്യു, ഹിമ മരിയ മാത്യു. സംസ്കാരം പിന്നീട്. 

English Summary:

Former basketball player found dead