ക്വീർ ആക്ടിവിസ്റ്റ് കിഷോർകുമാർ മരിച്ച നിലയിൽ
കോഴിക്കോട് ∙ ക്വീർ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കിഷോർ കുമാറിനെ (52) താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. എൽജിബിടിക്യുഐ സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്ന ക്വീരളയുടെ (Queerala) സ്ഥാപകാംഗമാണ്. കോഴിക്കോട് എൻഐടിയിലും കാൺപൂർ ഐഐടിയിലുമായി കംപ്യൂട്ടർ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ ശേഷം യുഎസിൽ ഐടി മേഖലയിൽ ജോലി ചെയ്തു.
കോഴിക്കോട് ∙ ക്വീർ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കിഷോർ കുമാറിനെ (52) താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. എൽജിബിടിക്യുഐ സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്ന ക്വീരളയുടെ (Queerala) സ്ഥാപകാംഗമാണ്. കോഴിക്കോട് എൻഐടിയിലും കാൺപൂർ ഐഐടിയിലുമായി കംപ്യൂട്ടർ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ ശേഷം യുഎസിൽ ഐടി മേഖലയിൽ ജോലി ചെയ്തു.
കോഴിക്കോട് ∙ ക്വീർ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കിഷോർ കുമാറിനെ (52) താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. എൽജിബിടിക്യുഐ സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്ന ക്വീരളയുടെ (Queerala) സ്ഥാപകാംഗമാണ്. കോഴിക്കോട് എൻഐടിയിലും കാൺപൂർ ഐഐടിയിലുമായി കംപ്യൂട്ടർ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ ശേഷം യുഎസിൽ ഐടി മേഖലയിൽ ജോലി ചെയ്തു.
കോഴിക്കോട് ∙ ക്വീർ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കിഷോർ കുമാറിനെ (52) താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. എൽജിബിടിക്യുഐ സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്ന ക്വീരളയുടെ (Queerala) സ്ഥാപകാംഗമാണ്. കോഴിക്കോട് എൻഐടിയിലും കാൺപൂർ ഐഐടിയിലുമായി കംപ്യൂട്ടർ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ ശേഷം യുഎസിൽ ഐടി മേഖലയിൽ ജോലി ചെയ്തു.
മലയാള സിനിമാഗാനങ്ങളിലെ രാഗങ്ങളെക്കുറിച്ചു വിവരിക്കുന്ന രാഗകൈരളി എന്ന വെബ്സൈറ്റ് 1997ൽ തുടങ്ങി. പിൽക്കാലത്തു കേരളത്തിൽ മടങ്ങിയെത്തി. മലയാളം മ്യൂസിക് ആൻ മൂവീസ് ഡേറ്റബേസിന്റെ (എംത്രിഡിബി) രാഗ വിഭാഗത്തിനു നേതൃത്വം നൽകി വരികയായിരുന്നു. ‘രണ്ടു പുരുഷന്മാർ ചുംബിക്കുമ്പോൾ: മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും’, ‘മഴവിൽ കണ്ണിലൂടെ മലയാള സിനിമ’ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്.