കൊച്ചി∙ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ അമ്മ പ്രേമകുമാരി 12 വർഷങ്ങൾക്കു ശേഷം ഇന്നു കണ്ടേക്കും. യെമൻ തലസ്ഥാനമായ സനയിൽ ഇന്നെത്തുന്ന പ്രേമകുമാരിക്കു ജയിലിൽ മകളെ സന്ദർശിക്കാനുള്ള അനുമതി ലഭിക്കുമെന്നാണു ആക്‌ഷൻ കൗൺസിൽ പ്രതിനിധികളുടെ പ്രതീക്ഷ. 2012ലാണു പാലക്കാട്

കൊച്ചി∙ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ അമ്മ പ്രേമകുമാരി 12 വർഷങ്ങൾക്കു ശേഷം ഇന്നു കണ്ടേക്കും. യെമൻ തലസ്ഥാനമായ സനയിൽ ഇന്നെത്തുന്ന പ്രേമകുമാരിക്കു ജയിലിൽ മകളെ സന്ദർശിക്കാനുള്ള അനുമതി ലഭിക്കുമെന്നാണു ആക്‌ഷൻ കൗൺസിൽ പ്രതിനിധികളുടെ പ്രതീക്ഷ. 2012ലാണു പാലക്കാട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ അമ്മ പ്രേമകുമാരി 12 വർഷങ്ങൾക്കു ശേഷം ഇന്നു കണ്ടേക്കും. യെമൻ തലസ്ഥാനമായ സനയിൽ ഇന്നെത്തുന്ന പ്രേമകുമാരിക്കു ജയിലിൽ മകളെ സന്ദർശിക്കാനുള്ള അനുമതി ലഭിക്കുമെന്നാണു ആക്‌ഷൻ കൗൺസിൽ പ്രതിനിധികളുടെ പ്രതീക്ഷ. 2012ലാണു പാലക്കാട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ അമ്മ പ്രേമകുമാരി 12 വർഷങ്ങൾക്കു ശേഷം ഇന്നു കണ്ടേക്കും. യെമൻ തലസ്ഥാനമായ സനയിൽ ഇന്നെത്തുന്ന പ്രേമകുമാരിക്കു ജയിലിൽ മകളെ സന്ദർശിക്കാനുള്ള അനുമതി ലഭിക്കുമെന്നാണു ആക്‌ഷൻ കൗൺസിൽ പ്രതിനിധികളുടെ പ്രതീക്ഷ. 2012ലാണു പാലക്കാട് കൊല്ലങ്കോട് സ്വദേശി പ്രേമകുമാരിയെ മകൾ അവസാനമായി കണ്ടത്. 

English Summary:

Kochi Mother's Hopeful Journey to Yemeni Prison to Reunite with Daughter on Death Row