വെൺമണി(ആലപ്പുഴ)∙ മക്കളെ മുറിയിൽ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭർത്താവ് കൊലപ്പെടുത്തി. ഇയാളെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെൺമണി 7–ാം വാർഡ് പുന്തല ശ്രുതിലയത്തിൽ ഷാജിയാണ് (59) ഭാര്യ ദീപ്തിയെ (49) കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെയാണു സംഭവം. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണു പൊലീസ് നിഗമനം. കുവൈത്തിലായിരുന്ന ഷാജി ഒന്നരമാസം മുൻപാണു നാട്ടിലെത്തിയത്.

വെൺമണി(ആലപ്പുഴ)∙ മക്കളെ മുറിയിൽ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭർത്താവ് കൊലപ്പെടുത്തി. ഇയാളെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെൺമണി 7–ാം വാർഡ് പുന്തല ശ്രുതിലയത്തിൽ ഷാജിയാണ് (59) ഭാര്യ ദീപ്തിയെ (49) കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെയാണു സംഭവം. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണു പൊലീസ് നിഗമനം. കുവൈത്തിലായിരുന്ന ഷാജി ഒന്നരമാസം മുൻപാണു നാട്ടിലെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെൺമണി(ആലപ്പുഴ)∙ മക്കളെ മുറിയിൽ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭർത്താവ് കൊലപ്പെടുത്തി. ഇയാളെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെൺമണി 7–ാം വാർഡ് പുന്തല ശ്രുതിലയത്തിൽ ഷാജിയാണ് (59) ഭാര്യ ദീപ്തിയെ (49) കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെയാണു സംഭവം. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണു പൊലീസ് നിഗമനം. കുവൈത്തിലായിരുന്ന ഷാജി ഒന്നരമാസം മുൻപാണു നാട്ടിലെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെൺമണി(ആലപ്പുഴ)∙ മക്കളെ മുറിയിൽ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭർത്താവ് കൊലപ്പെടുത്തി. ഇയാളെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെൺമണി 7–ാം വാർഡ് പുന്തല ശ്രുതിലയത്തിൽ ഷാജിയാണ് (59) ഭാര്യ ദീപ്തിയെ (49) കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെയാണു സംഭവം. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണു പൊലീസ് നിഗമനം. കുവൈത്തിലായിരുന്ന ഷാജി ഒന്നരമാസം മുൻപാണു നാട്ടിലെത്തിയത്. 

മക്കളായ ശ്രുതിയും ശ്രാവണും സംഭവ സമയത്തു വീട്ടിലുണ്ടായിരുന്നു. തങ്ങളെ മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷമാണ് അമ്മയെ ആക്രമിച്ചതെന്നു മക്കൾ പൊലീസിൽ അറിയിച്ചു. അമ്മയുടെ നിലവിളി കേട്ടു ശ്രാവൺ ഫോൺ ചെയ്ത് സുഹൃത്തിനെ വിവരം അറിയിച്ചെങ്കിലും ഗേറ്റ് പൂട്ടിയിട്ടിരിക്കുകയായിരുന്നു. അയൽവാസികളുടെ സഹായത്തോടെ ഗേറ്റ് തുറന്ന് അകത്തു കടന്നു. മുറിക്കു പുറത്തു വച്ചിരുന്ന താക്കോലെടുത്തു ശ്രുതിയെയും ശ്രാവണിനെയും പുറത്തിറക്കി.

ADVERTISEMENT

തുടർന്ന് നടത്തിയ പരിശോധനയിലാണു വീടിന്റെ മുറ്റത്ത് ദീപ്തിയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തു ചുറ്റിക കിടന്നിരുന്നു. ചുറ്റിക കൊണ്ടുള്ള അടിയേറ്റു തലയോട്ടി തകർന്ന നിലയിലായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് മുറിയുടെ ജനാലച്ചില്ല് തകർത്തു നോക്കിയപ്പോഴാണ് ഷാജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വിദേശത്ത് ജോലിയുള്ള ശ്രുതി അടുത്ത ദിവസം മടങ്ങാനിരിക്കുകയായിരുന്നു. ബിരുദ വിദ്യാർഥിയാണ് ശ്രാവൺ. ദീപ്തിയുടെ സംസ്കാരം നടത്തി. ഷാജിയുടെ സംസ്കാരം പിന്നീട്. 

English Summary:

Husband killed wife and commite suicide in venmony in alappuzha