യുഎസിൽ കാറപകടം: 4 അംഗ മലയാളി കുടുംബം മരിച്ചു; മരിച്ചവരിൽ രണ്ടു കുട്ടികളും
വാഷിങ്ടൻ ∙ യുഎസിലെ കലിഫോർണിയയിൽ കാർ മരത്തിലിടിച്ചു 2 കുട്ടികളടക്കം മലയാളി കുടുംബത്തിലെ 4 പേർ മരിച്ചു. സൗത്ത് ബേ ടെക് കമ്പനി ഉദ്യോഗസ്ഥനായ പത്തനംതിട്ട കൊടുമൺ ചെറുകര തരുൺ ജോർജ്, ഭാര്യ റിൻസി, സ്കൂൾ വിദ്യാർഥികളായ 2 മക്കൾ എന്നിവരാണു ബുധനാഴ്ച രാത്രി അലമീഡ കൗണ്ടിയിലെ പ്ലസന്റൺ നഗരത്തിലുണ്ടായ അപകടത്തിൽ മരിച്ചത്. ചെന്നൈ അണ്ണാനഗർ ഈസ്റ്റിൽ താമസിക്കുന്ന ജോർജ് സി.ജോർജ് (ജോർജി), അനിത ദമ്പതികളുടെ മകനാണു തരുൺ. ഇവർ സഞ്ചരിച്ച ഇലക്ട്രിക് കാർ പോസ്റ്റിൽ ഉരസിയശേഷം മരത്തിൽ ഇടിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
വാഷിങ്ടൻ ∙ യുഎസിലെ കലിഫോർണിയയിൽ കാർ മരത്തിലിടിച്ചു 2 കുട്ടികളടക്കം മലയാളി കുടുംബത്തിലെ 4 പേർ മരിച്ചു. സൗത്ത് ബേ ടെക് കമ്പനി ഉദ്യോഗസ്ഥനായ പത്തനംതിട്ട കൊടുമൺ ചെറുകര തരുൺ ജോർജ്, ഭാര്യ റിൻസി, സ്കൂൾ വിദ്യാർഥികളായ 2 മക്കൾ എന്നിവരാണു ബുധനാഴ്ച രാത്രി അലമീഡ കൗണ്ടിയിലെ പ്ലസന്റൺ നഗരത്തിലുണ്ടായ അപകടത്തിൽ മരിച്ചത്. ചെന്നൈ അണ്ണാനഗർ ഈസ്റ്റിൽ താമസിക്കുന്ന ജോർജ് സി.ജോർജ് (ജോർജി), അനിത ദമ്പതികളുടെ മകനാണു തരുൺ. ഇവർ സഞ്ചരിച്ച ഇലക്ട്രിക് കാർ പോസ്റ്റിൽ ഉരസിയശേഷം മരത്തിൽ ഇടിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
വാഷിങ്ടൻ ∙ യുഎസിലെ കലിഫോർണിയയിൽ കാർ മരത്തിലിടിച്ചു 2 കുട്ടികളടക്കം മലയാളി കുടുംബത്തിലെ 4 പേർ മരിച്ചു. സൗത്ത് ബേ ടെക് കമ്പനി ഉദ്യോഗസ്ഥനായ പത്തനംതിട്ട കൊടുമൺ ചെറുകര തരുൺ ജോർജ്, ഭാര്യ റിൻസി, സ്കൂൾ വിദ്യാർഥികളായ 2 മക്കൾ എന്നിവരാണു ബുധനാഴ്ച രാത്രി അലമീഡ കൗണ്ടിയിലെ പ്ലസന്റൺ നഗരത്തിലുണ്ടായ അപകടത്തിൽ മരിച്ചത്. ചെന്നൈ അണ്ണാനഗർ ഈസ്റ്റിൽ താമസിക്കുന്ന ജോർജ് സി.ജോർജ് (ജോർജി), അനിത ദമ്പതികളുടെ മകനാണു തരുൺ. ഇവർ സഞ്ചരിച്ച ഇലക്ട്രിക് കാർ പോസ്റ്റിൽ ഉരസിയശേഷം മരത്തിൽ ഇടിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
വാഷിങ്ടൻ ∙ യുഎസിലെ കലിഫോർണിയയിൽ കാർ മരത്തിലിടിച്ചു 2 കുട്ടികളടക്കം മലയാളി കുടുംബത്തിലെ 4 പേർ മരിച്ചു. സൗത്ത് ബേ ടെക് കമ്പനി ഉദ്യോഗസ്ഥനായ പത്തനംതിട്ട കൊടുമൺ ചെറുകര തരുൺ ജോർജ്, ഭാര്യ റിൻസി, സ്കൂൾ വിദ്യാർഥികളായ 2 മക്കൾ എന്നിവരാണു ബുധനാഴ്ച രാത്രി അലമീഡ കൗണ്ടിയിലെ പ്ലസന്റൺ നഗരത്തിലുണ്ടായ അപകടത്തിൽ മരിച്ചത്.
ചെന്നൈ അണ്ണാനഗർ ഈസ്റ്റിൽ താമസിക്കുന്ന ജോർജ് സി.ജോർജ് (ജോർജി), അനിത ദമ്പതികളുടെ മകനാണു തരുൺ. ഇവർ സഞ്ചരിച്ച ഇലക്ട്രിക് കാർ പോസ്റ്റിൽ ഉരസിയശേഷം മരത്തിൽ ഇടിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.