തിരുവനന്തപുരം∙ താൻ ബിജെപിയിൽ ചേരുന്നുവെന്ന പ്രചാരണത്തിനു പിന്നിൽ ഗൂഢാലോചനയാരോപിച്ച് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ നൽകിയ പരാതിയിൽ ഈയാഴ്ച ജയരാജന്റെ മൊഴിയെടുക്കും. തിരുവനന്തപുരത്തെത്തുമ്പോഴാണു മൊഴി രേഖപ്പെടുത്തുക. ജയരാജൻ ഡിജിപിക്കു നൽകിയ പരാതിയിൽ കേസെടുക്കാതെ പ്രാഥമികാന്വേഷണം നടത്താനാണു കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ എൻ.ബാബുക്കുട്ടനു ലഭിച്ച നിർദേശം. എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നില്ലെങ്കിലും പ്രാഥമികാന്വേഷണം റജിസ്റ്റർ ചെയ്യും.

തിരുവനന്തപുരം∙ താൻ ബിജെപിയിൽ ചേരുന്നുവെന്ന പ്രചാരണത്തിനു പിന്നിൽ ഗൂഢാലോചനയാരോപിച്ച് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ നൽകിയ പരാതിയിൽ ഈയാഴ്ച ജയരാജന്റെ മൊഴിയെടുക്കും. തിരുവനന്തപുരത്തെത്തുമ്പോഴാണു മൊഴി രേഖപ്പെടുത്തുക. ജയരാജൻ ഡിജിപിക്കു നൽകിയ പരാതിയിൽ കേസെടുക്കാതെ പ്രാഥമികാന്വേഷണം നടത്താനാണു കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ എൻ.ബാബുക്കുട്ടനു ലഭിച്ച നിർദേശം. എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നില്ലെങ്കിലും പ്രാഥമികാന്വേഷണം റജിസ്റ്റർ ചെയ്യും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ താൻ ബിജെപിയിൽ ചേരുന്നുവെന്ന പ്രചാരണത്തിനു പിന്നിൽ ഗൂഢാലോചനയാരോപിച്ച് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ നൽകിയ പരാതിയിൽ ഈയാഴ്ച ജയരാജന്റെ മൊഴിയെടുക്കും. തിരുവനന്തപുരത്തെത്തുമ്പോഴാണു മൊഴി രേഖപ്പെടുത്തുക. ജയരാജൻ ഡിജിപിക്കു നൽകിയ പരാതിയിൽ കേസെടുക്കാതെ പ്രാഥമികാന്വേഷണം നടത്താനാണു കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ എൻ.ബാബുക്കുട്ടനു ലഭിച്ച നിർദേശം. എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നില്ലെങ്കിലും പ്രാഥമികാന്വേഷണം റജിസ്റ്റർ ചെയ്യും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ താൻ ബിജെപിയിൽ ചേരുന്നുവെന്ന പ്രചാരണത്തിനു പിന്നിൽ ഗൂഢാലോചനയാരോപിച്ച് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ നൽകിയ പരാതിയിൽ ഈയാഴ്ച ജയരാജന്റെ മൊഴിയെടുക്കും. തിരുവനന്തപുരത്തെത്തുമ്പോഴാണു മൊഴി രേഖപ്പെടുത്തുക. ജയരാജൻ ഡിജിപിക്കു നൽകിയ പരാതിയിൽ കേസെടുക്കാതെ പ്രാഥമികാന്വേഷണം നടത്താനാണു കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ എൻ.ബാബുക്കുട്ടനു ലഭിച്ച നിർദേശം. എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നില്ലെങ്കിലും പ്രാഥമികാന്വേഷണം റജിസ്റ്റർ ചെയ്യും.

ടി.ജി.നന്ദകുമാറിനൊപ്പം പ്രകാശ് ജാവഡേക്കർ തന്റെ മകന്റെ ഫ്ലാറ്റിലെത്തിയതു ഗൂഢാലോചനയുടെ ഭാഗമാണെന്നും അതിനു പിന്നിൽ കെ.സുധാകരൻ, ശോഭ സുരേന്ദ്രൻ, ടി.ജി.നന്ദകുമാർ എന്നിവർക്കു പങ്കുണ്ടെന്നുമാണ് ഇ.പിയുടെ പരാതി. പ്രഥമദൃഷ്ട്യാ കേസെടുക്കാൻ സാധിക്കില്ലെന്നു വിലയിരുത്തിയാണു കേസെടുക്കാതെ പ്രാഥമിക അന്വേഷണത്തിനു തീരുമാനിച്ചത്. ജാവഡേക്കറുമായി ഇ.പി കൂടിക്കാഴ്ച നടത്തിയ ആക്കുളത്തെ ഫ്ലാറ്റ് കഴക്കൂട്ടം എസിപിയുടെ പരിധിയിലാണ്. ജയരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക പൊലീസ് തയാറാക്കും.

English Summary:

Police to take EP Jayarajan's statement on conspiracy complaint