അനിശ്ചിതത്വം നീങ്ങി; സുധാകരൻ ഇന്ന് ചുമതലയേൽക്കും
തിരുവനന്തപുരം ∙ കെപിസിസി പ്രസിഡന്റിന്റെ ചുമതല കൈമാറുന്നതു സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി. തിരികെ ചുമതലയിൽ പ്രവേശിക്കാൻ കെ.സുധാകരന് എഐസിസി അനുവാദം നൽകി. ഇന്നു 10.30ന് ചുമതലയേറ്റെടുക്കും. നാലാം തീയതി കെപിസിസി നേതൃയോഗത്തിനുശേഷം ചുമതലയേൽക്കാൻ തീരുമാനിച്ചിരുന്ന സുധാകരനോടു 2 ദിവസം കാത്തിരിക്കാനായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ നിർദേശം.
തിരുവനന്തപുരം ∙ കെപിസിസി പ്രസിഡന്റിന്റെ ചുമതല കൈമാറുന്നതു സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി. തിരികെ ചുമതലയിൽ പ്രവേശിക്കാൻ കെ.സുധാകരന് എഐസിസി അനുവാദം നൽകി. ഇന്നു 10.30ന് ചുമതലയേറ്റെടുക്കും. നാലാം തീയതി കെപിസിസി നേതൃയോഗത്തിനുശേഷം ചുമതലയേൽക്കാൻ തീരുമാനിച്ചിരുന്ന സുധാകരനോടു 2 ദിവസം കാത്തിരിക്കാനായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ നിർദേശം.
തിരുവനന്തപുരം ∙ കെപിസിസി പ്രസിഡന്റിന്റെ ചുമതല കൈമാറുന്നതു സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി. തിരികെ ചുമതലയിൽ പ്രവേശിക്കാൻ കെ.സുധാകരന് എഐസിസി അനുവാദം നൽകി. ഇന്നു 10.30ന് ചുമതലയേറ്റെടുക്കും. നാലാം തീയതി കെപിസിസി നേതൃയോഗത്തിനുശേഷം ചുമതലയേൽക്കാൻ തീരുമാനിച്ചിരുന്ന സുധാകരനോടു 2 ദിവസം കാത്തിരിക്കാനായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ നിർദേശം.
തിരുവനന്തപുരം ∙ കെപിസിസി പ്രസിഡന്റിന്റെ ചുമതല കൈമാറുന്നതു സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി. തിരികെ ചുമതലയിൽ പ്രവേശിക്കാൻ കെ.സുധാകരന് എഐസിസി അനുവാദം നൽകി. ഇന്നു 10.30ന് ചുമതലയേറ്റെടുക്കും. നാലാം തീയതി കെപിസിസി നേതൃയോഗത്തിനുശേഷം ചുമതലയേൽക്കാൻ തീരുമാനിച്ചിരുന്ന സുധാകരനോടു 2 ദിവസം കാത്തിരിക്കാനായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ നിർദേശം.
ഇതനുസരിച്ച്, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി സുധാകരനെ ഫോണിൽ വിളിച്ച് വീണ്ടും പദവി ഏറ്റെടുക്കാൻ നിർദേശം നൽകി. ആക്ടിങ് പ്രസിഡന്റ് എം.എം.ഹസനുമായും ആശയവിനിമയം നടത്തി. സുധാകരനെ കണ്ണൂരിൽ സ്ഥാനാർഥിയാക്കിയപ്പോഴാണ് ആക്ടിങ് പ്രസിഡന്റിനെ ചുമതലയേൽപിക്കണമെന്ന് എഐസിസി നേതൃത്വം ആവശ്യപ്പെട്ടത്.