തൊടുപുഴ ∙ മുട്ടം, തൊടുപുഴ ആസ്ഥാനമാക്കി അവയവക്കച്ചവട മാഫിയ ഇടുക്കി ജില്ലയിലും പിടിമുറുക്കുന്നു. കഴിഞ്ഞ 2 വർഷത്തിനിടെ പ്രദേശത്തു പത്തോളം പേർ വൃക്ക നൽകിയതായി സൂചന. കുടുംബവുമായി പിരിഞ്ഞ് ഒറ്റയ്ക്കു ജീവിക്കുന്നവരെയാണ് ഇടനിലക്കാർ ലക്ഷ്യമിടുന്നതെന്നു സ്പെഷൽ ബ്രാഞ്ച് അധികൃതർ പറഞ്ഞു. 2 വർഷം മുൻപു തൊടുപുഴയ്ക്കു സമീപം താമസിക്കുന്ന ഷാജി എന്ന വ്യക്തി പണത്തിനായി വൃക്ക വിറ്റിരുന്നു. സുഹൃത്തു പരിചയപ്പെടുത്തിയയാൾ വഴിയായിരുന്നു ഇടപാട്. പിന്നീട് ഷാജി വൃക്ക ഏജന്റായി മാറി. വൃക്ക നൽകുന്നവർക്കു 10 ലക്ഷം രൂപയും ഏജന്റിന് 50,000 രൂപയുമാണ് ആവശ്യപ്പെടുന്നത്.

തൊടുപുഴ ∙ മുട്ടം, തൊടുപുഴ ആസ്ഥാനമാക്കി അവയവക്കച്ചവട മാഫിയ ഇടുക്കി ജില്ലയിലും പിടിമുറുക്കുന്നു. കഴിഞ്ഞ 2 വർഷത്തിനിടെ പ്രദേശത്തു പത്തോളം പേർ വൃക്ക നൽകിയതായി സൂചന. കുടുംബവുമായി പിരിഞ്ഞ് ഒറ്റയ്ക്കു ജീവിക്കുന്നവരെയാണ് ഇടനിലക്കാർ ലക്ഷ്യമിടുന്നതെന്നു സ്പെഷൽ ബ്രാഞ്ച് അധികൃതർ പറഞ്ഞു. 2 വർഷം മുൻപു തൊടുപുഴയ്ക്കു സമീപം താമസിക്കുന്ന ഷാജി എന്ന വ്യക്തി പണത്തിനായി വൃക്ക വിറ്റിരുന്നു. സുഹൃത്തു പരിചയപ്പെടുത്തിയയാൾ വഴിയായിരുന്നു ഇടപാട്. പിന്നീട് ഷാജി വൃക്ക ഏജന്റായി മാറി. വൃക്ക നൽകുന്നവർക്കു 10 ലക്ഷം രൂപയും ഏജന്റിന് 50,000 രൂപയുമാണ് ആവശ്യപ്പെടുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ മുട്ടം, തൊടുപുഴ ആസ്ഥാനമാക്കി അവയവക്കച്ചവട മാഫിയ ഇടുക്കി ജില്ലയിലും പിടിമുറുക്കുന്നു. കഴിഞ്ഞ 2 വർഷത്തിനിടെ പ്രദേശത്തു പത്തോളം പേർ വൃക്ക നൽകിയതായി സൂചന. കുടുംബവുമായി പിരിഞ്ഞ് ഒറ്റയ്ക്കു ജീവിക്കുന്നവരെയാണ് ഇടനിലക്കാർ ലക്ഷ്യമിടുന്നതെന്നു സ്പെഷൽ ബ്രാഞ്ച് അധികൃതർ പറഞ്ഞു. 2 വർഷം മുൻപു തൊടുപുഴയ്ക്കു സമീപം താമസിക്കുന്ന ഷാജി എന്ന വ്യക്തി പണത്തിനായി വൃക്ക വിറ്റിരുന്നു. സുഹൃത്തു പരിചയപ്പെടുത്തിയയാൾ വഴിയായിരുന്നു ഇടപാട്. പിന്നീട് ഷാജി വൃക്ക ഏജന്റായി മാറി. വൃക്ക നൽകുന്നവർക്കു 10 ലക്ഷം രൂപയും ഏജന്റിന് 50,000 രൂപയുമാണ് ആവശ്യപ്പെടുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ മുട്ടം, തൊടുപുഴ ആസ്ഥാനമാക്കി അവയവക്കച്ചവട മാഫിയ ഇടുക്കി ജില്ലയിലും പിടിമുറുക്കുന്നു. കഴിഞ്ഞ 2 വർഷത്തിനിടെ പ്രദേശത്തു പത്തോളം പേർ വൃക്ക നൽകിയതായി സൂചന. കുടുംബവുമായി പിരിഞ്ഞ് ഒറ്റയ്ക്കു ജീവിക്കുന്നവരെയാണ് ഇടനിലക്കാർ ലക്ഷ്യമിടുന്നതെന്നു സ്പെഷൽ ബ്രാഞ്ച് അധികൃതർ പറഞ്ഞു. 2 വർഷം മുൻപു തൊടുപുഴയ്ക്കു സമീപം താമസിക്കുന്ന ഷാജി എന്ന വ്യക്തി പണത്തിനായി വൃക്ക വിറ്റിരുന്നു. സുഹൃത്തു പരിചയപ്പെടുത്തിയയാൾ വഴിയായിരുന്നു ഇടപാട്. പിന്നീട് ഷാജി വൃക്ക ഏജന്റായി മാറി. വൃക്ക നൽകുന്നവർക്കു 10 ലക്ഷം രൂപയും ഏജന്റിന് 50,000 രൂപയുമാണ് ആവശ്യപ്പെടുന്നത്.

ഷാജിയുമായി മനോരമ പ്രതിനിധി നടത്തിയ സംഭാഷണം:

ADVERTISEMENT

‘ഹലോ ഷാജി. സുഹൃത്തിന് ഒ പോസിറ്റീവ് കിഡ്നിയുടെ ആവശ്യത്തിനായി വിളിക്കുകയാണ്.’ 

ഷാജി: ‘ഫോണിൽ സംസാരിക്കുന്നതു ബുദ്ധിമുട്ടാണ്. നേരിൽ കാണാം.’ 

ADVERTISEMENT

നേരിൽ കണ്ടപ്പോൾ 

ഷാജി: ‘ഒ പോസിറ്റീവ് കിഡ്നിയുള്ള ഒരാളുണ്ട്. 10 ലക്ഷം രൂപ നൽകണം. നിങ്ങളുടെ കമ്മിഷൻ അയാളിൽനിന്നു കൂട്ടി വാങ്ങണം’ 

ADVERTISEMENT

‘എങ്ങനെയാണ് കച്ചവടം ?’ 

ഷാജി: അഡ്വാൻസായി ഒരു ലക്ഷം രൂപ. എറണാകുളത്തെ ആശുപത്രിയിൽ ഒരാഴ്ച പരിശോധനകൾ. കിഡ്നി ചേരുന്നതാണെങ്കിൽ ബാക്കി പണം കൈമാറും.’ 

‘പറ്റിക്കപ്പെടുമോ ? ഇവരുമായി നേരിട്ടു ബന്ധം ഉണ്ടോ ?’ 

ഷാജി: ‘എന്റെ കിഡ്നി ഒരാൾക്ക് കൊടുത്തതാണ്. നേരിട്ടു ബന്ധമുണ്ട്’ 

English Summary:

Organ trade mafia in Idukki district too