ആദിവാസികൾക്ക് തിരിച്ചടി; 10 ലക്ഷം പേരേ വനത്തിൽനിന്ന് ഒഴിപ്പിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി∙ 10 ലക്ഷം ആദിവാസികളെ വനത്തിൽനിന്ന് ഒഴിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്. വനാവകാശനിയമം പ്രകാരം പരിരക്ഷ ലഭിക്കാത്ത കുടംബങ്ങളെയാണ് ഒഴിപ്പിക്കേണ്ടത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം കേളത്തിലെ 894 ആദിവാസി കുടുംബങ്ങളെ വനത്തിൽ നിന്ന് ഒഴിപ്പിക്കേണ്ടി വരും. വനാവകാശനിയമം ചോദ്യം ചെയ്തുള്ള ഹർജികളിൽ
ന്യൂഡൽഹി∙ 10 ലക്ഷം ആദിവാസികളെ വനത്തിൽനിന്ന് ഒഴിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്. വനാവകാശനിയമം പ്രകാരം പരിരക്ഷ ലഭിക്കാത്ത കുടംബങ്ങളെയാണ് ഒഴിപ്പിക്കേണ്ടത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം കേളത്തിലെ 894 ആദിവാസി കുടുംബങ്ങളെ വനത്തിൽ നിന്ന് ഒഴിപ്പിക്കേണ്ടി വരും. വനാവകാശനിയമം ചോദ്യം ചെയ്തുള്ള ഹർജികളിൽ
ന്യൂഡൽഹി∙ 10 ലക്ഷം ആദിവാസികളെ വനത്തിൽനിന്ന് ഒഴിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്. വനാവകാശനിയമം പ്രകാരം പരിരക്ഷ ലഭിക്കാത്ത കുടംബങ്ങളെയാണ് ഒഴിപ്പിക്കേണ്ടത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം കേളത്തിലെ 894 ആദിവാസി കുടുംബങ്ങളെ വനത്തിൽ നിന്ന് ഒഴിപ്പിക്കേണ്ടി വരും. വനാവകാശനിയമം ചോദ്യം ചെയ്തുള്ള ഹർജികളിൽ
ന്യൂഡൽഹി∙ 10 ലക്ഷം ആദിവാസികളെ വനത്തിൽനിന്ന് ഒഴിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്. വനാവകാശനിയമം പ്രകാരം പരിരക്ഷ ലഭിക്കാത്ത കുടംബങ്ങളെയാണ് ഒഴിപ്പിക്കേണ്ടത്.
സുപ്രീം കോടതി ഉത്തരവ് പ്രകാരം കേളത്തിലെ 894 ആദിവാസി കുടുംബങ്ങളെ വനത്തിൽ നിന്ന് ഒഴിപ്പിക്കേണ്ടി വരും. വനാവകാശനിയമം ചോദ്യം ചെയ്തുള്ള ഹർജികളിൽ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ജൂലൈ 27 നു മുൻപ് ഒഴിപ്പിച്ച് സംസ്ഥാന സർക്കാരുകൾ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി നിർദേശം. ഹര്‍ജികളെ കേന്ദ്രസർക്കാർ പ്രതിരോധിച്ചില്ല. യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന വനാവകാശ നിയമത്തെ ബിജെപി പിന്തുണച്ചിരുന്നില്ല.