കോഴിക്കോട് ∙ കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങള്‍ക്കു ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) വിലക്ക്. മണ്‍സൂണ്‍ കാലത്തേക്കാണ് വിലക്കേർപ്പെടുത്തിയത്. കനത്തമഴ ലഭിക്കുന്ന വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധന നടത്താനും ഡിജിസിഎ തീരുമാനിച്ചു. കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റ്

കോഴിക്കോട് ∙ കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങള്‍ക്കു ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) വിലക്ക്. മണ്‍സൂണ്‍ കാലത്തേക്കാണ് വിലക്കേർപ്പെടുത്തിയത്. കനത്തമഴ ലഭിക്കുന്ന വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധന നടത്താനും ഡിജിസിഎ തീരുമാനിച്ചു. കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങള്‍ക്കു ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) വിലക്ക്. മണ്‍സൂണ്‍ കാലത്തേക്കാണ് വിലക്കേർപ്പെടുത്തിയത്. കനത്തമഴ ലഭിക്കുന്ന വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധന നടത്താനും ഡിജിസിഎ തീരുമാനിച്ചു. കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങള്‍ക്കു ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) വിലക്ക്. മണ്‍സൂണ്‍ കാലത്തേക്കാണ് വിലക്കേർപ്പെടുത്തിയത്. കനത്തമഴ ലഭിക്കുന്ന വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധന നടത്താനും ഡിജിസിഎ തീരുമാനിച്ചു.

കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലുണ്ടായിരുന്ന 43 പേര്‍ കൂടി ആശുപത്രി വിട്ടു. 15 കുട്ടികളുള്‍പ്പെെട 68 പേരാണ് നിലവില്‍ കോഴിക്കോട്ടെ ഏഴ് ആശുപത്രികളിലായി ചികില്‍സയിലുള്ളത്. 25 പേര്‍ അപകടനില തരണം ചെയ്തിട്ടില്ല.

ADVERTISEMENT

English Summary: DGCA bars use of wide-body aircraft at Kozhikode airport this monsoon out of abundant caution, days after AI Express plane crash: Official