ജയ്പൂർ ∙ കോട്ട ജില്ലയിൽ ചമ്പൽ നദിയിൽ ബോട്ട് മറിഞ്ഞ് 14 തീർഥാടകർ മരിച്ചു. ബുണ്ഡി ജില്ലയിലെ ഇന്ധർഗഡ് പട്ടണത്തിലെ കമലേശ്വർ മഹാദേവ് അമ്പലത്തിലേക്ക് അമ്പതോളം തീർഥാടകരുമായി പോയ ബോട്ടാണു മറിഞ്ഞത്. കോട്ട ജില്ലയിലെ ഖാട്ടോളി

ജയ്പൂർ ∙ കോട്ട ജില്ലയിൽ ചമ്പൽ നദിയിൽ ബോട്ട് മറിഞ്ഞ് 14 തീർഥാടകർ മരിച്ചു. ബുണ്ഡി ജില്ലയിലെ ഇന്ധർഗഡ് പട്ടണത്തിലെ കമലേശ്വർ മഹാദേവ് അമ്പലത്തിലേക്ക് അമ്പതോളം തീർഥാടകരുമായി പോയ ബോട്ടാണു മറിഞ്ഞത്. കോട്ട ജില്ലയിലെ ഖാട്ടോളി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയ്പൂർ ∙ കോട്ട ജില്ലയിൽ ചമ്പൽ നദിയിൽ ബോട്ട് മറിഞ്ഞ് 14 തീർഥാടകർ മരിച്ചു. ബുണ്ഡി ജില്ലയിലെ ഇന്ധർഗഡ് പട്ടണത്തിലെ കമലേശ്വർ മഹാദേവ് അമ്പലത്തിലേക്ക് അമ്പതോളം തീർഥാടകരുമായി പോയ ബോട്ടാണു മറിഞ്ഞത്. കോട്ട ജില്ലയിലെ ഖാട്ടോളി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയ്പൂർ ∙ കോട്ട ജില്ലയിൽ ചമ്പൽ നദിയിൽ ബോട്ട് മറിഞ്ഞ് 14 തീർഥാടകർ മരിച്ചു. ബുണ്ഡി ജില്ലയിലെ ഇന്ധർഗഡ് പട്ടണത്തിലെ കമലേശ്വർ മഹാദേവ് അമ്പലത്തിലേക്ക് അമ്പതോളം തീർഥാടകരുമായി പോയ ബോട്ടാണു മറിഞ്ഞത്. കോട്ട ജില്ലയിലെ ഖാട്ടോളി പ്രദേശത്തുനിന്നുള്ള ഗ്രാമീണരാണ് ഇവരിൽ ഭൂരിപക്ഷവും. സംഭവസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്.

എൻഡിആർഎഫിന്റെയും അഗ്നിശമന സേനാവിഭാഗത്തിന്റെയും സംഘങ്ങളും തുടർന്നെത്തി. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. രാജസ്ഥാനിലെ കോട്ടയില്‍ ബോട്ട് മറിഞ്ഞ സംഭവം ഏറെ വേദനാജനകമാണ്. ജീവന്‍ നഷ്ടപ്പെട്ടവരുടെ പ്രിയപ്പെട്ടവര്‍ക്കും അടുപ്പമുള്ളവര്‍ക്കുമൊപ്പമാണ് എന്റെ ചിന്തകള്‍- ട്വിറ്റര്‍ സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

ADVERTISEMENT

English Summary: Boat capsize kills at least 14 in Rajasthan's Kota