കോഴിക്കോട് ∙ കെ.എം.ഷാജി അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന കേസിൽ വിജിലന്‍സ്, മുസ്‌ലിം ലീഗ് നേതാവ് കെ.പി.എ. മജീദിന്റെ മൊഴിയെടുത്തു. കണ്ണൂരില്‍നിന്നുള്ള വിജിലന്‍സ് സംഘമാണ് മൊഴിയെടുത്തത്.

കോഴിക്കോട് ∙ കെ.എം.ഷാജി അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന കേസിൽ വിജിലന്‍സ്, മുസ്‌ലിം ലീഗ് നേതാവ് കെ.പി.എ. മജീദിന്റെ മൊഴിയെടുത്തു. കണ്ണൂരില്‍നിന്നുള്ള വിജിലന്‍സ് സംഘമാണ് മൊഴിയെടുത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കെ.എം.ഷാജി അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന കേസിൽ വിജിലന്‍സ്, മുസ്‌ലിം ലീഗ് നേതാവ് കെ.പി.എ. മജീദിന്റെ മൊഴിയെടുത്തു. കണ്ണൂരില്‍നിന്നുള്ള വിജിലന്‍സ് സംഘമാണ് മൊഴിയെടുത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കെ.എം.ഷാജി അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന കേസിൽ വിജിലന്‍സ്, മുസ്‌ലിം ലീഗ് നേതാവ് കെ.പി.എ. മജീദിന്റെ മൊഴിയെടുത്തു. കണ്ണൂരില്‍നിന്നുള്ള വിജിലന്‍സ് സംഘമാണ് മൊഴിയെടുത്തത്. തിരഞ്ഞെടുപ്പ് സമയത്തെ ഫണ്ടുപിരിവിനെക്കുറിച്ചാണ് അന്വേഷണം. അഴീക്കോട് പ്ലസ് ടു കോഴവിവാദവുമായി ബന്ധപ്പെട്ടാണ് മൊഴിയെടുത്തത്.

കോഴിക്കോട് പൊലീസ് ക്ലബിൽ വച്ചായിരുന്നു മൊഴിയെടുക്കൽ. ചോദ്യം ചെയ്യലിനു ശേഷം പുറത്തുവന്ന മജീദ് മൊഴി നൽകിയ കാര്യം നിഷേധിച്ചു. കേസുമായി ബന്ധപ്പെട്ടല്ല, ഡിവൈഎസ്പിയെ വ്യക്തിപരമായി കാണാനെത്തിയതെന്നാണു മജീദ് അവകാശപ്പെട്ടത്.

ADVERTISEMENT

English Summary: Plus two bribery case:Vigilance record statement of K. P. A. Majeed