കുടുംബ വഴക്കിനിടെ ഇരട്ട സഹോദരനെ കഴുത്തു ഞെരിച്ചു കൊന്നു; സംഭവം കേളകത്ത്
ഇരിട്ടി∙ കണ്ണൂർ കേളകത്ത് കുടുംബ വഴക്കിനിടെ ജ്യേഷ്ഠൻ അനുജനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. വെണ്ടേക്കുംചാലിലെ പള്ളിപ്പാട്ട് അഭിനേഷ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഭിനേഷിന്റെ മൂത്ത സഹോദരൻ അഖിലേഷിനെ (31) കേളകം പൊലീസ് കസ്റ്റഡിയിൽ എടുത്തു.കേളകത്ത് ബാവലി പുഴയുടെ കരയിൽ കമ്പിപ്പാലത്തിനു സമീപം
ഇരിട്ടി∙ കണ്ണൂർ കേളകത്ത് കുടുംബ വഴക്കിനിടെ ജ്യേഷ്ഠൻ അനുജനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. വെണ്ടേക്കുംചാലിലെ പള്ളിപ്പാട്ട് അഭിനേഷ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഭിനേഷിന്റെ മൂത്ത സഹോദരൻ അഖിലേഷിനെ (31) കേളകം പൊലീസ് കസ്റ്റഡിയിൽ എടുത്തു.കേളകത്ത് ബാവലി പുഴയുടെ കരയിൽ കമ്പിപ്പാലത്തിനു സമീപം
ഇരിട്ടി∙ കണ്ണൂർ കേളകത്ത് കുടുംബ വഴക്കിനിടെ ജ്യേഷ്ഠൻ അനുജനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. വെണ്ടേക്കുംചാലിലെ പള്ളിപ്പാട്ട് അഭിനേഷ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഭിനേഷിന്റെ മൂത്ത സഹോദരൻ അഖിലേഷിനെ (31) കേളകം പൊലീസ് കസ്റ്റഡിയിൽ എടുത്തു.കേളകത്ത് ബാവലി പുഴയുടെ കരയിൽ കമ്പിപ്പാലത്തിനു സമീപം
ഇരിട്ടി∙ കുടുംബ വഴക്കിനിടെ ഇരട്ടസഹോരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. കണ്ണൂർ ഇരിട്ടിക്കു സമീപം കേളകത്താണ് സംഭവം. വെണ്ടേക്കുംചാലിലെ പള്ളിപ്പാട്ട് അഭിനേഷ് (31) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഭിനേഷിന്റെ മൂത്ത സഹോദരൻ അഖിലേഷിനെയാണ് (31) കേളകം പൊലീസ് അറസ്റ്റ് ചെയ്തത്.
കേളകത്ത് ബാവലി പുഴയുടെ കരയിൽ കമ്പിപ്പാലത്തിനു സമീപം തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഇരുവരും ഒന്നിച്ചു മദ്യപിച്ച ശേഷമാണ് വഴക്കുണ്ടായതെന്നാണ് റിപ്പോർട്ട്. വഴക്കിനിടെ അഖിലേഷ് അഭിനേഷിന്റെ കഴുത്തിൽ തുണികൊണ്ട് കുരുക്കിട്ടാണ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട അഭിനേഷ് ചെട്ടിയാംപറമ്പിലായിരുന്നു താമസം.
English Summary: Man Kills Younger Brother In Kelakam, Kannur