കൊച്ചി∙ ക്രമക്കേടു നടന്ന കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ പണം തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പണം നല്‍കുന്നത് സര്‍ക്കാര്‍ സ്കീം പ്രകാരമായിരിക്കും. കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക തട്ടിപ്പിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കരുവന്നൂര്‍ സര്‍വീസ് സഹകരണ

കൊച്ചി∙ ക്രമക്കേടു നടന്ന കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ പണം തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പണം നല്‍കുന്നത് സര്‍ക്കാര്‍ സ്കീം പ്രകാരമായിരിക്കും. കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക തട്ടിപ്പിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കരുവന്നൂര്‍ സര്‍വീസ് സഹകരണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ക്രമക്കേടു നടന്ന കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ പണം തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പണം നല്‍കുന്നത് സര്‍ക്കാര്‍ സ്കീം പ്രകാരമായിരിക്കും. കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക തട്ടിപ്പിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കരുവന്നൂര്‍ സര്‍വീസ് സഹകരണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ക്രമക്കേടു നടന്ന കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ പണം തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പണം നല്‍കുന്നത് സര്‍ക്കാര്‍ സ്കീം പ്രകാരമായിരിക്കും.കേരള ബാങ്കിൽ നിന്നടക്കം വായ്പയെടുത്ത് പണം തിരികെ നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് നേരത്തെ സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ഉന്നതതല യോഗത്തിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാനായി 400 കോടി രൂപ ആവശ്യമായി വരുമെന്നും അറിയിച്ചിട്ടുണ്ട്. അടിയന്തര ആവശ്യക്കാർക്ക് പണം നൽകിയതിനു ശേഷം വിശദാംശങ്ങൾ രേഖാമൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതിയും സർക്കാരിനോട് നേരത്തെ നിർദേശിച്ചിരുന്നു. ജസ്റ്റിസ് ടി.ആർ.രവിയുടെ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്

ADVERTISEMENT

English Summary: Karuvannur Bank Fraud: Money will be return to investors