പട്ന∙ ജനതാദൾ (യു) ദേശീയ അധ്യക്ഷനായി ലലൻ സിങ് തുടരും. ലലൻ സിങ്ങിനെ എതിരില്ലാതെയാണു തിരഞ്ഞെടുത്തത്. അധ്യക്ഷ തിരഞ്ഞെടുപ്പിൽ ലലൻ സിങ് മാത്രമാണു നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നതെന്നു വരണാധികാരി അനിൽ ഹെഗ്ഡെ അറിയിച്ചു. 3 വർഷമാണു കാലാവധി. പാർട്ടി ദേശീയ കൗൺസിൽ യോഗം 10നു ചേരും.

പട്ന∙ ജനതാദൾ (യു) ദേശീയ അധ്യക്ഷനായി ലലൻ സിങ് തുടരും. ലലൻ സിങ്ങിനെ എതിരില്ലാതെയാണു തിരഞ്ഞെടുത്തത്. അധ്യക്ഷ തിരഞ്ഞെടുപ്പിൽ ലലൻ സിങ് മാത്രമാണു നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നതെന്നു വരണാധികാരി അനിൽ ഹെഗ്ഡെ അറിയിച്ചു. 3 വർഷമാണു കാലാവധി. പാർട്ടി ദേശീയ കൗൺസിൽ യോഗം 10നു ചേരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന∙ ജനതാദൾ (യു) ദേശീയ അധ്യക്ഷനായി ലലൻ സിങ് തുടരും. ലലൻ സിങ്ങിനെ എതിരില്ലാതെയാണു തിരഞ്ഞെടുത്തത്. അധ്യക്ഷ തിരഞ്ഞെടുപ്പിൽ ലലൻ സിങ് മാത്രമാണു നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നതെന്നു വരണാധികാരി അനിൽ ഹെഗ്ഡെ അറിയിച്ചു. 3 വർഷമാണു കാലാവധി. പാർട്ടി ദേശീയ കൗൺസിൽ യോഗം 10നു ചേരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന∙ ജനതാദൾ (യു) ദേശീയ അധ്യക്ഷനായി ലലൻ സിങ് തുടരും. ലലൻ സിങ്ങിനെ എതിരില്ലാതെയാണു തിരഞ്ഞെടുത്തത്. അധ്യക്ഷ തിരഞ്ഞെടുപ്പിൽ ലലൻ സിങ് മാത്രമാണു നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നതെന്നു വരണാധികാരി അനിൽ ഹെഗ്ഡെ അറിയിച്ചു. 3 വർഷമാണു കാലാവധി. പാർട്ടി ദേശീയ കൗൺസിൽ യോഗം 10നു ചേരും.

ജെഡിയു ദേശീയ അധ്യക്ഷനായിരുന്ന ആർ.സി.പി. സിങ് കേന്ദ്രമന്ത്രിയായതിനെ തുടർന്ന് 2021ലാണ് ലലൻ സിങ് അധ്യക്ഷ സ്ഥാനമേറ്റെടുത്തത്. ബിഹാറിലെ മുംഗേർ മണ്ഡലത്തിൽനിന്നുള്ള ലോക്സഭാംഗമാണ്. ശരദ് യാദവ് മൂന്നു തവണയും നിതീഷ് കുമാർ രണ്ടു തവണയും ജെഡിയു ദേശീയ അധ്യക്ഷ പദവി വഹിച്ചിരുന്നു. 

ADVERTISEMENT

English Summary: Lalan Singh Elected As Nitish Kumar Party's Chief For Fresh 3-Year Term