പട്ന ∙ ഫുൽവാരി ഷെരീഫ് തീവ്രവാദ കേസുമായി ബന്ധപ്പെട്ട് എൻഐഎ ബിഹാറിലെ കതിഹാറിൽ റെയ്ഡ് നടത്തി. ഒളിവിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മഹബൂബ് ആലമിന്റെ വീട്ടിലും സമീപ പ്രദേശങ്ങളിലുമായിരുന്നു റെയ്ഡ്. മഹബൂബ് ആലമിന്റെ ബന്ധുക്കളിൽ ചിലരെ എൻഐഎ ചോദ്യം ചെയ്തിട്ടുണ്ട്. ബിഹാർ പൊലീസിന്റെ സഹായത്തോടെയായിരുന്നു റെയ്ഡ്.

പട്ന ∙ ഫുൽവാരി ഷെരീഫ് തീവ്രവാദ കേസുമായി ബന്ധപ്പെട്ട് എൻഐഎ ബിഹാറിലെ കതിഹാറിൽ റെയ്ഡ് നടത്തി. ഒളിവിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മഹബൂബ് ആലമിന്റെ വീട്ടിലും സമീപ പ്രദേശങ്ങളിലുമായിരുന്നു റെയ്ഡ്. മഹബൂബ് ആലമിന്റെ ബന്ധുക്കളിൽ ചിലരെ എൻഐഎ ചോദ്യം ചെയ്തിട്ടുണ്ട്. ബിഹാർ പൊലീസിന്റെ സഹായത്തോടെയായിരുന്നു റെയ്ഡ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ ഫുൽവാരി ഷെരീഫ് തീവ്രവാദ കേസുമായി ബന്ധപ്പെട്ട് എൻഐഎ ബിഹാറിലെ കതിഹാറിൽ റെയ്ഡ് നടത്തി. ഒളിവിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മഹബൂബ് ആലമിന്റെ വീട്ടിലും സമീപ പ്രദേശങ്ങളിലുമായിരുന്നു റെയ്ഡ്. മഹബൂബ് ആലമിന്റെ ബന്ധുക്കളിൽ ചിലരെ എൻഐഎ ചോദ്യം ചെയ്തിട്ടുണ്ട്. ബിഹാർ പൊലീസിന്റെ സഹായത്തോടെയായിരുന്നു റെയ്ഡ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ ഫുൽവാരി ഷെരീഫ് തീവ്രവാദ കേസുമായി ബന്ധപ്പെട്ട് എൻഐഎ ബിഹാറിലെ കതിഹാറിൽ റെയ്ഡ് നടത്തി. ഒളിവിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മഹബൂബ് ആലമിന്റെ വീട്ടിലും സമീപ പ്രദേശങ്ങളിലുമായിരുന്നു റെയ്ഡ്. മഹബൂബ് ആലമിന്റെ ബന്ധുക്കളിൽ ചിലരെ എൻഐഎ ചോദ്യം ചെയ്തിട്ടുണ്ട്. ബിഹാർ പൊലീസിന്റെ സഹായത്തോടെയായിരുന്നു റെയ്ഡ്. 

കഴിഞ്ഞ വർഷം ജൂലൈ 14നായിരുന്നു ബിഹാർ പൊലീസ് ഫുൽവാരി ഷെരീഫ് കേസ് റജിസ്റ്റർ ചെയ്തത്. തുടർന്ന് എൻഐഎ കേസ് ഏറ്റെടുത്തു. 26 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഫുൽവാരി ഷെരീഫ് കേസിൽ ജയിലിലായി. പോപ്പുലർ ഫ്രണ്ട് നിരോധനത്തിലേക്കു നയിച്ചത് ഫുൽവാരി ഷെരീഫ് കേസുമായി ബന്ധപ്പെട്ട് എൻഐഎക്കു ലഭിച്ച തെളിവുകളാണ്. 

ADVERTISEMENT

English Summary: Phulwari Sharif terrorism case; NIA raid in Bihar's Katihar