ന്യൂഡൽഹി∙ ലോക്സഭയിലേക്കും നിയമസഭകളിലേയ്ക്കും വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്‍കാനുള്ള ബില്‍ നിയമമായി. രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നൽകിയതോടെ നിയമമന്ത്രാലയം വിജ്ഞാപനം ഇറക്കി. ചട്ടങ്ങള്‍ പിന്നീട് ഇറക്കും.

ന്യൂഡൽഹി∙ ലോക്സഭയിലേക്കും നിയമസഭകളിലേയ്ക്കും വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്‍കാനുള്ള ബില്‍ നിയമമായി. രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നൽകിയതോടെ നിയമമന്ത്രാലയം വിജ്ഞാപനം ഇറക്കി. ചട്ടങ്ങള്‍ പിന്നീട് ഇറക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ലോക്സഭയിലേക്കും നിയമസഭകളിലേയ്ക്കും വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്‍കാനുള്ള ബില്‍ നിയമമായി. രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നൽകിയതോടെ നിയമമന്ത്രാലയം വിജ്ഞാപനം ഇറക്കി. ചട്ടങ്ങള്‍ പിന്നീട് ഇറക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ലോക്സഭയിലേക്കും നിയമസഭകളിലേയ്ക്കും വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്‍കാനുള്ള ബില്‍ നിയമമായി.  രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നൽകിയതോടെ നിയമമന്ത്രാലയം വിജ്ഞാപനം ഇറക്കി. ചട്ടങ്ങള്‍ പിന്നീട് ഇറക്കും.

പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിലാണ് ഇരുസഭകളും ബില്‍ പാസാക്കിയത്. ഈ മാസം 20ന് രണ്ടിനെതിരെ 454 പേരുടെ പിന്തുണയോടെയാണ് ലോക്സഭ ബില്‍ പാസാക്കിയത്. അടുത്ത ദിവസം രാജ്യസഭ ഏകകണ്ഠമായി പാസാക്കി. ജനസംഖ്യ കണക്കെടുപ്പ് നടത്തി 2026ലെ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷമാണ് സംവരണം നടപ്പാക്കുക. 2029 ലോക്സഭാ തിരഞ്ഞെടുപ്പ് മുതലാകും സംവരണം നടപ്പില്‍ വരിക.

ADVERTISEMENT

പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ സിറ്റിങ്ങിൽ ലോക്സഭയിൽ നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് ബിൽ അവതരിപ്പിച്ചത്. ‘നാരി ശക്തി വന്ദൻ അധിനിയം’ എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. 8 മണിക്കൂറോളം നീണ്ട ചർച്ചകൾക്കു ശേഷമാണ് വോട്ടെടുപ്പിലൂടെ ലോക്സഭ ബിൽ പാസാക്കിയത്.

 

ADVERTISEMENT

English Summary: Women's reservation bill signed into law by President Draupadi Murmu