ലെജിസ്ലേറ്റീവ് കൗണ്സിൽ തിരഞ്ഞെടുപ്പിനു നാമനിർദേശ പത്രിക സമർപ്പിച്ച് നിതീഷ് കുമാർ; മത്സരിക്കുന്നത് നാലാംതവണ
പട്ന ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിനു നാമനിർദേശ പത്രിക സമർപ്പിച്ചു. 2006 മുതൽ തുടർച്ചയായി നാലാമത്തെ തവണയാണ് നിതീഷ് ലെജിസ്ലേറ്റീവ് കൗൺസിലിലേക്കു മത്സരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മൽസരിക്കാതെ പ്രചരണത്തിനു നേതൃത്വം നൽകുകയാണു നിതീഷിന്റെ
പട്ന ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിനു നാമനിർദേശ പത്രിക സമർപ്പിച്ചു. 2006 മുതൽ തുടർച്ചയായി നാലാമത്തെ തവണയാണ് നിതീഷ് ലെജിസ്ലേറ്റീവ് കൗൺസിലിലേക്കു മത്സരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മൽസരിക്കാതെ പ്രചരണത്തിനു നേതൃത്വം നൽകുകയാണു നിതീഷിന്റെ
പട്ന ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിനു നാമനിർദേശ പത്രിക സമർപ്പിച്ചു. 2006 മുതൽ തുടർച്ചയായി നാലാമത്തെ തവണയാണ് നിതീഷ് ലെജിസ്ലേറ്റീവ് കൗൺസിലിലേക്കു മത്സരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മൽസരിക്കാതെ പ്രചരണത്തിനു നേതൃത്വം നൽകുകയാണു നിതീഷിന്റെ
പട്ന ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിനു നാമനിർദേശ പത്രിക സമർപ്പിച്ചു. 2006 മുതൽ തുടർച്ചയായി നാലാമത്തെ തവണയാണ് നിതീഷ് ലെജിസ്ലേറ്റീവ് കൗൺസിലിലേക്കു മത്സരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മൽസരിക്കാതെ പ്രചരണത്തിനു നേതൃത്വം നൽകുകയാണു നിതീഷിന്റെ പതിവ്.
Read Also: തിരഞ്ഞെടുപ്പു കടപ്പത്രം: കേന്ദ്ര സമ്മർദത്തിൽ എസ്‌ബിഐ വിവരങ്ങൾ വൈകിക്കുന്നു; ആരോപണവുമായി കോൺഗ്രസ്
ലെജിസ്ലേറ്റീവ് കൗൺസിലിലെ 11 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് 21നു നടക്കും. ഇതിൽ ഏഴു സീറ്റുകൾ നേടാനാകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ. നാലു സീറ്റുകളിൽ ബിജെപിയും രണ്ടു സീറ്റുകളിൽ ജനതാദളും (യു) ഒരു സീറ്റിൽ ഹിന്ദുസ്ഥാനി അവാം മോർച്ചയും മത്സരിക്കും.