എക്സാലോജിക് കമ്പനിക്ക് പണം നൽകി; സേവനം മോശമായതിനാൽ കരാർ അവസാനിപ്പിച്ചു: സിഎസ്ഐ സഭ
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ എക്സാലോജിക് കമ്പനിക്ക് പണം നൽകിയതായി സിഎസ്ഐ സഭ. കാരക്കോണം മെഡിക്കൽ കോളജിൽ ഓൺലൈൻ സേവനത്തിനാണു പണം നൽകിയത്. എന്നാൽ സേവനം മോശമായതിനാൽ കരാർ അവസാനിപ്പിക്കേണ്ടിവന്നെന്നും സഭാ സെക്രട്ടറി ടി.ടി. പ്രവീൺ മനോരമ ന്യൂസിനോടു പറഞ്ഞു.
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ എക്സാലോജിക് കമ്പനിക്ക് പണം നൽകിയതായി സിഎസ്ഐ സഭ. കാരക്കോണം മെഡിക്കൽ കോളജിൽ ഓൺലൈൻ സേവനത്തിനാണു പണം നൽകിയത്. എന്നാൽ സേവനം മോശമായതിനാൽ കരാർ അവസാനിപ്പിക്കേണ്ടിവന്നെന്നും സഭാ സെക്രട്ടറി ടി.ടി. പ്രവീൺ മനോരമ ന്യൂസിനോടു പറഞ്ഞു.
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ എക്സാലോജിക് കമ്പനിക്ക് പണം നൽകിയതായി സിഎസ്ഐ സഭ. കാരക്കോണം മെഡിക്കൽ കോളജിൽ ഓൺലൈൻ സേവനത്തിനാണു പണം നൽകിയത്. എന്നാൽ സേവനം മോശമായതിനാൽ കരാർ അവസാനിപ്പിക്കേണ്ടിവന്നെന്നും സഭാ സെക്രട്ടറി ടി.ടി. പ്രവീൺ മനോരമ ന്യൂസിനോടു പറഞ്ഞു.
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ എക്സാലോജിക് കമ്പനിക്ക് പണം നൽകിയതായി സിഎസ്ഐ സഭ. കാരക്കോണം മെഡിക്കൽ കോളജിൽ ഓൺലൈൻ സേവനത്തിനാണു പണം നൽകിയത്. എന്നാൽ സേവനം മോശമായതിനാൽ കരാർ അവസാനിപ്പിക്കേണ്ടിവന്നെന്നും സഭാ സെക്രട്ടറി ടി.ടി. പ്രവീൺ മനോരമ ന്യൂസിനോടു പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയാണെന്ന് അറിഞ്ഞുകൊണ്ടല്ല കരാറിൽ ഏർപ്പെട്ടതെന്നും ഇതു സംബന്ധിച്ച വിശദീകരണം എസ്എഫ്ഐഒയ്ക്കു നൽകിയതായും ടി.ടി പ്രവീൺ പറഞ്ഞു.