അമരാവതി∙ ആന്ധ്രാപ്രദേശിലെ അനന്തപുരമുവിൽ ‌കാറും ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ബൈക്ക് യാത്രികനുമായികാർ ഡ്രൈവർ സഞ്ചരിച്ചത് 18 കിലോമീറ്റർ. കാറിനു മുകളിൽ മൃതദേഹവും വഹിച്ചായിരുന്നു ഇയാളുടെ യാത്ര. ആത്മകൂറിലെ കോതപ്പള്ളിക്ക്സമീപം ഞായറാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിലായിരുന്നു ബൈക്ക്

അമരാവതി∙ ആന്ധ്രാപ്രദേശിലെ അനന്തപുരമുവിൽ ‌കാറും ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ബൈക്ക് യാത്രികനുമായികാർ ഡ്രൈവർ സഞ്ചരിച്ചത് 18 കിലോമീറ്റർ. കാറിനു മുകളിൽ മൃതദേഹവും വഹിച്ചായിരുന്നു ഇയാളുടെ യാത്ര. ആത്മകൂറിലെ കോതപ്പള്ളിക്ക്സമീപം ഞായറാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിലായിരുന്നു ബൈക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമരാവതി∙ ആന്ധ്രാപ്രദേശിലെ അനന്തപുരമുവിൽ ‌കാറും ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ബൈക്ക് യാത്രികനുമായികാർ ഡ്രൈവർ സഞ്ചരിച്ചത് 18 കിലോമീറ്റർ. കാറിനു മുകളിൽ മൃതദേഹവും വഹിച്ചായിരുന്നു ഇയാളുടെ യാത്ര. ആത്മകൂറിലെ കോതപ്പള്ളിക്ക്സമീപം ഞായറാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിലായിരുന്നു ബൈക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആന്ധ്രാപ്രദേശിലെ അനന്തപുരമുവില്‍ കാറിനു മുകളില്‍പെട്ട ബൈക്ക് യാത്രക്കാരന്റെ മൃതദേഹവുമായി കാര്‍ ഡ്രൈവര്‍ സഞ്ചരിച്ചത് 18 കിലോമീറ്റര്‍. ആത്മകൂറിലെ കോതപ്പള്ളിക്ക് സമീപം ഞായറാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിലായിരുന്നു ബൈക്ക് യാത്രികനായ എരിസ്വാമിയുടെ ദാരുണാന്ത്യം. കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എരിസ്വാമി കാറിന്റെ മുകളിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തുടര്‍ന്ന് ഏകദേശം 18 കിലോമീറ്ററോളം നിര്‍ത്താതെ കാര്‍ ഓടിച്ച ഡ്രൈവര്‍ വണ്ടി നിര്‍ത്തിയ ശേഷം സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. 

കൊലപാതകത്തിനു കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. സംഭവം നടന്ന് ഒന്നരദിവസം പിന്നിട്ടിട്ടും ഡ്രൈവര്‍ ആരെന്നത് അജ്ഞാതമാണ്. അപകട വിവരം ലഭിച്ചയുടന്‍ പൊലീസ് സംഭവസ്ഥലത്ത് എത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായി സബ് ഇന്‍സ്‌പെക്ടര്‍ മുനീര്‍ അഹമ്മദ് പറഞ്ഞു. 

ADVERTISEMENT

കാറിന്റെ റജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. വാഹനത്തിനുള്ളില്‍നിന്നു കണ്ടെത്തിയ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാകും കൂടുതല്‍ പൊലീസ് അന്വേഷണം.

English Summary:

Car rams Bike, Then drives 18 Km with body on top of it