പത്തനംതിട്ട∙ പോളിങ് ഓഫിസർമാരുടെ പട്ടിക നേരത്തെ പുറത്തായതിനു പിന്നിൽ കള്ളവോട്ടിനു വഴിയൊരുക്കാനുള്ള എൽഡിഎഫ് നീക്കം ആരോപിച്ച് കലക്ടർ എസ്. പ്രേംകൃഷ്ണന്റെ ഓഫിസിനു മുന്നിൽ രാവിലെ മുതൽ നടത്തിവന്ന കുത്തിയിരിപ്പു സമരം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി അവസാനിപ്പിച്ചു.

പത്തനംതിട്ട∙ പോളിങ് ഓഫിസർമാരുടെ പട്ടിക നേരത്തെ പുറത്തായതിനു പിന്നിൽ കള്ളവോട്ടിനു വഴിയൊരുക്കാനുള്ള എൽഡിഎഫ് നീക്കം ആരോപിച്ച് കലക്ടർ എസ്. പ്രേംകൃഷ്ണന്റെ ഓഫിസിനു മുന്നിൽ രാവിലെ മുതൽ നടത്തിവന്ന കുത്തിയിരിപ്പു സമരം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി അവസാനിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ പോളിങ് ഓഫിസർമാരുടെ പട്ടിക നേരത്തെ പുറത്തായതിനു പിന്നിൽ കള്ളവോട്ടിനു വഴിയൊരുക്കാനുള്ള എൽഡിഎഫ് നീക്കം ആരോപിച്ച് കലക്ടർ എസ്. പ്രേംകൃഷ്ണന്റെ ഓഫിസിനു മുന്നിൽ രാവിലെ മുതൽ നടത്തിവന്ന കുത്തിയിരിപ്പു സമരം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി അവസാനിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ പോളിങ് ഓഫിസർമാരുടെ പട്ടിക നേരത്തെ പുറത്തായതിനു പിന്നിൽ കള്ളവോട്ടിനു വഴിയൊരുക്കാനുള്ള എൽഡിഎഫ് നീക്കം ആരോപിച്ച് കലക്ടർ എസ്. പ്രേംകൃഷ്ണന്റെ ഓഫിസിനു മുന്നിൽ രാവിലെ മുതൽ നടത്തിവന്ന കുത്തിയിരിപ്പു സമരം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി അവസാനിപ്പിച്ചു.

സംഭവത്തിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ കോന്നി താലൂക്ക് ഓഫിസിലെ ക്ലർക്ക് യദു കൃഷ്ണനെ സസ്പെൻഡ് ചെയ്തതോടെയാണു സമരം അവസാനിപ്പിച്ചത്. ഇയാൾക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു.  

English Summary:

Anto Antony alleges that pro CPM organization leaked the list of polling officials