കൽപറ്റ∙ പിണങ്ങോട് കോടഞ്ചേരി കുന്നിൽ ക്വാറിയിലെ കുളത്തിൽ യുവാവ് മുങ്ങിമരിച്ചു. കൂവപ്പാളി പരേതനായ കേളുവിന്റെ മകൻ ഗോകുൽ (24) ആണ് മരിച്ചത്. ഗോകുലിനൊപ്പമുണ്ടായിരുന്ന വിദ്യാർഥി അനുരാഗ് (12) ഗുരുതരാവസ്ഥയിലാണ്. കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽനിന്നും പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കൽപറ്റ∙ പിണങ്ങോട് കോടഞ്ചേരി കുന്നിൽ ക്വാറിയിലെ കുളത്തിൽ യുവാവ് മുങ്ങിമരിച്ചു. കൂവപ്പാളി പരേതനായ കേളുവിന്റെ മകൻ ഗോകുൽ (24) ആണ് മരിച്ചത്. ഗോകുലിനൊപ്പമുണ്ടായിരുന്ന വിദ്യാർഥി അനുരാഗ് (12) ഗുരുതരാവസ്ഥയിലാണ്. കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽനിന്നും പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ∙ പിണങ്ങോട് കോടഞ്ചേരി കുന്നിൽ ക്വാറിയിലെ കുളത്തിൽ യുവാവ് മുങ്ങിമരിച്ചു. കൂവപ്പാളി പരേതനായ കേളുവിന്റെ മകൻ ഗോകുൽ (24) ആണ് മരിച്ചത്. ഗോകുലിനൊപ്പമുണ്ടായിരുന്ന വിദ്യാർഥി അനുരാഗ് (12) ഗുരുതരാവസ്ഥയിലാണ്. കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽനിന്നും പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ∙ പിണങ്ങോട് കോടഞ്ചേരി കുന്നിൽ ക്വാറിയിലെ കുളത്തിൽ യുവാവ് മുങ്ങിമരിച്ചു. കൂവപ്പാളി പരേതനായ കേളുവിന്റെ മകൻ ഗോകുൽ (24) ആണ് മരിച്ചത്. ഗോകുലിനൊപ്പമുണ്ടായിരുന്ന വിദ്യാർഥി അനുരാഗ് (12) ഗുരുതരാവസ്ഥയിലാണ്. കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽനിന്നും പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

വെള്ളം പമ്പ് ചെയ്യുന്നതിന് ഘടിപ്പിച്ച മോട്ടറിൽ നിന്നുണ്ടായ വൈദ്യുതാഘാതത്തെ തുടർന്നു കുളത്തിൽ വീണാണ് അപകടമെന്നാണു വിവരം. വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ഇരുവരും ബന്ധുക്കളാണ്. 

English Summary:

Man drowned to death in Kalpetta