തിരുവനന്തപുരം∙ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ചൊവ്വാഴ്ച വരെ മഴയ്ക്കു സാധ്യത. ശക്തമായ മഴയ്ക്കു സാധ്യതയുള്ള വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നു വയനാട്ടിലും നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെലോ അലർട്ടാണ്. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,

തിരുവനന്തപുരം∙ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ചൊവ്വാഴ്ച വരെ മഴയ്ക്കു സാധ്യത. ശക്തമായ മഴയ്ക്കു സാധ്യതയുള്ള വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നു വയനാട്ടിലും നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെലോ അലർട്ടാണ്. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ചൊവ്വാഴ്ച വരെ മഴയ്ക്കു സാധ്യത. ശക്തമായ മഴയ്ക്കു സാധ്യതയുള്ള വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നു വയനാട്ടിലും നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെലോ അലർട്ടാണ്. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ചൊവ്വാഴ്ച വരെ മഴയ്ക്കു സാധ്യത. ശക്തമായ മഴയ്ക്കു സാധ്യതയുള്ള വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നു വയനാട്ടിലും നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെലോ അലർട്ടാണ്.

ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.

ADVERTISEMENT

അതേസമയം, ചൂടിന് നേരിയ ശമനമായതോടെ ഉഷ്ണതരംഗ മുന്നറിയിപ്പില്ല. ഉയർന്ന ചൂടിനുള്ള യെലോ അലർട്ട് എട്ടു ജില്ലകളിൽ മാത്രമാണുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ട്. ഇവിടങ്ങളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നേക്കും.

English Summary:

Weather Forecast in Kerala