ദോഹ ∙ രാജ്യാന്തര വിപണിയിൽ എണ്ണ വില ഈ വർഷത്തെ ഉയർന്ന നിലയിൽ. വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് വില ബാരലിന് 66.25 ഡോളറിലെത്തി. സൗദി ഉൾപ്പെടെയുള്ള ഒപെക് രാജ്യങ്ങളും റഷ്യയും ഉൽപാദന നിയന്ത്രണം ഏർപ്പെടുത്തിയതാണു വില കൂടാൻ കാരണം. ഉൽപാദനത്തിൽ പ്രതിദിനം 12 ലക്ഷം ബാരൽ കുറവു വരുത്താനാണ് തീരുമാനമെങ്കിലും, സൗദി

ദോഹ ∙ രാജ്യാന്തര വിപണിയിൽ എണ്ണ വില ഈ വർഷത്തെ ഉയർന്ന നിലയിൽ. വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് വില ബാരലിന് 66.25 ഡോളറിലെത്തി. സൗദി ഉൾപ്പെടെയുള്ള ഒപെക് രാജ്യങ്ങളും റഷ്യയും ഉൽപാദന നിയന്ത്രണം ഏർപ്പെടുത്തിയതാണു വില കൂടാൻ കാരണം. ഉൽപാദനത്തിൽ പ്രതിദിനം 12 ലക്ഷം ബാരൽ കുറവു വരുത്താനാണ് തീരുമാനമെങ്കിലും, സൗദി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ രാജ്യാന്തര വിപണിയിൽ എണ്ണ വില ഈ വർഷത്തെ ഉയർന്ന നിലയിൽ. വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് വില ബാരലിന് 66.25 ഡോളറിലെത്തി. സൗദി ഉൾപ്പെടെയുള്ള ഒപെക് രാജ്യങ്ങളും റഷ്യയും ഉൽപാദന നിയന്ത്രണം ഏർപ്പെടുത്തിയതാണു വില കൂടാൻ കാരണം. ഉൽപാദനത്തിൽ പ്രതിദിനം 12 ലക്ഷം ബാരൽ കുറവു വരുത്താനാണ് തീരുമാനമെങ്കിലും, സൗദി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess
ദോഹ ∙ രാജ്യാന്തര വിപണിയിൽ എണ്ണ വില ഈ വർഷത്തെ ഉയർന്ന നിലയിൽ. വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് വില ബാരലിന് 66.25 ഡോളറിലെത്തി. സൗദി ഉൾപ്പെടെയുള്ള ഒപെക് രാജ്യങ്ങളും റഷ്യയും ഉൽപാദന നിയന്ത്രണം ഏർപ്പെടുത്തിയതാണു വില കൂടാൻ കാരണം. ഉൽപാദനത്തിൽ പ്രതിദിനം 12 ലക്ഷം ബാരൽ കുറവു വരുത്താനാണ് തീരുമാനമെങ്കിലും, സൗദി ലക്ഷ്യമിട്ടതിനേക്കാൾ നിയന്ത്രണം വരുത്തിയിട്ടുണ്ട്. യുഎസ്– ചൈന വ്യാപാര തർക്കങ്ങൾക്കു പരിഹാരമാകുമെന്ന പ്രതീക്ഷയും വില വർധിക്കാൻ കാരണമായി.