മാലിയിൽ 10 പട്ടാളക്കാരെ ഭീകരർ കൊലപ്പെടുത്തി
ബമാകോ ∙ മധ്യ ആഫ്രിക്കൻ രാജ്യമായ മാലിയിൽ നാരെ സെക്ടറിൽ ഭീകരർ പട്ടാള ക്യാംപ് ആക്രമിച്ച് 10 പേരെ കൊലപ്പെടുത്തി. പട്ടാള വാഹനങ്ങൾ കത്തിച്ചു. ചിലതു തട്ടിയെടുക്കുകയും ചെയ്തു. വർഷങ്ങളായി കലാപ ഭൂമിയായ മാലിയിൽ 2015ൽ സർക്കാരും ഇസ്ലാമിക സായുധസംഘങ്ങളുമായി സമാധാന കരാറുണ്ടാക്കിയെങ്കിലും ഫലമുണ്ടായില്ല. അക്രമം
ബമാകോ ∙ മധ്യ ആഫ്രിക്കൻ രാജ്യമായ മാലിയിൽ നാരെ സെക്ടറിൽ ഭീകരർ പട്ടാള ക്യാംപ് ആക്രമിച്ച് 10 പേരെ കൊലപ്പെടുത്തി. പട്ടാള വാഹനങ്ങൾ കത്തിച്ചു. ചിലതു തട്ടിയെടുക്കുകയും ചെയ്തു. വർഷങ്ങളായി കലാപ ഭൂമിയായ മാലിയിൽ 2015ൽ സർക്കാരും ഇസ്ലാമിക സായുധസംഘങ്ങളുമായി സമാധാന കരാറുണ്ടാക്കിയെങ്കിലും ഫലമുണ്ടായില്ല. അക്രമം
ബമാകോ ∙ മധ്യ ആഫ്രിക്കൻ രാജ്യമായ മാലിയിൽ നാരെ സെക്ടറിൽ ഭീകരർ പട്ടാള ക്യാംപ് ആക്രമിച്ച് 10 പേരെ കൊലപ്പെടുത്തി. പട്ടാള വാഹനങ്ങൾ കത്തിച്ചു. ചിലതു തട്ടിയെടുക്കുകയും ചെയ്തു. വർഷങ്ങളായി കലാപ ഭൂമിയായ മാലിയിൽ 2015ൽ സർക്കാരും ഇസ്ലാമിക സായുധസംഘങ്ങളുമായി സമാധാന കരാറുണ്ടാക്കിയെങ്കിലും ഫലമുണ്ടായില്ല. അക്രമം
ബമാകോ ∙ മധ്യ ആഫ്രിക്കൻ രാജ്യമായ മാലിയിൽ നാരെ സെക്ടറിൽ ഭീകരർ പട്ടാള ക്യാംപ് ആക്രമിച്ച് 10 പേരെ കൊലപ്പെടുത്തി. പട്ടാള വാഹനങ്ങൾ കത്തിച്ചു. ചിലതു തട്ടിയെടുക്കുകയും ചെയ്തു. വർഷങ്ങളായി കലാപ ഭൂമിയായ മാലിയിൽ 2015ൽ സർക്കാരും ഇസ്ലാമിക സായുധസംഘങ്ങളുമായി സമാധാന കരാറുണ്ടാക്കിയെങ്കിലും ഫലമുണ്ടായില്ല.
അക്രമം അമർച്ച ചെയ്യാനാവാത്തതിന് ഭരണ, പ്രതിപക്ഷ എംപിമാരുടെ രൂക്ഷ വിമർശനത്തിനിരയായി പ്രധാനമന്ത്രി സൗമെയ്ലോയും മന്ത്രിസഭയും രണ്ടു ദിവസം മുൻപു രാജിവച്ചിരുന്നു. പുതിയ പ്രധാനമന്ത്രിയെ നിയമിക്കാൻ പ്രസിഡന്റ് ഇബ്രാഹിം ബൂബക്കർ കെയ്റ്റ കൂടിയാലോചനകൾ നടത്തിവരവേയാണു പട്ടാള ക്യാംപ് ആക്രമണം.