കൊളംബോ ∙ ഈസ്റ്റർ ദിനത്തിലെ ഭീകാരാക്രമണങ്ങളുടെ മുറിവുണങ്ങും മുൻപ് പ്രസിഡന്റ് മൈത്രിപാല സിരിസേന നടത്തിയ വിദേശയാത്രയും വിവാഹാഘോഷവും ശ്രീലങ്കയിൽ കടുത്ത വിമർശനങ്ങൾക്കു വഴിയൊരുക്കുന്നു. ഭീകരാക്രമണങ്ങളുടെ തുടർച്ചയായി രാജ്യത്തു വർഗീയ സംഘർഷം പടരുന്നതിനിടെയാണ് 13ന് സിരിസേന 3 ദിവസത്തെ സന്ദർശനത്തിന്

കൊളംബോ ∙ ഈസ്റ്റർ ദിനത്തിലെ ഭീകാരാക്രമണങ്ങളുടെ മുറിവുണങ്ങും മുൻപ് പ്രസിഡന്റ് മൈത്രിപാല സിരിസേന നടത്തിയ വിദേശയാത്രയും വിവാഹാഘോഷവും ശ്രീലങ്കയിൽ കടുത്ത വിമർശനങ്ങൾക്കു വഴിയൊരുക്കുന്നു. ഭീകരാക്രമണങ്ങളുടെ തുടർച്ചയായി രാജ്യത്തു വർഗീയ സംഘർഷം പടരുന്നതിനിടെയാണ് 13ന് സിരിസേന 3 ദിവസത്തെ സന്ദർശനത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളംബോ ∙ ഈസ്റ്റർ ദിനത്തിലെ ഭീകാരാക്രമണങ്ങളുടെ മുറിവുണങ്ങും മുൻപ് പ്രസിഡന്റ് മൈത്രിപാല സിരിസേന നടത്തിയ വിദേശയാത്രയും വിവാഹാഘോഷവും ശ്രീലങ്കയിൽ കടുത്ത വിമർശനങ്ങൾക്കു വഴിയൊരുക്കുന്നു. ഭീകരാക്രമണങ്ങളുടെ തുടർച്ചയായി രാജ്യത്തു വർഗീയ സംഘർഷം പടരുന്നതിനിടെയാണ് 13ന് സിരിസേന 3 ദിവസത്തെ സന്ദർശനത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളംബോ ∙ ഈസ്റ്റർ ദിനത്തിലെ ഭീകാരാക്രമണങ്ങളുടെ മുറിവുണങ്ങും മുൻപ് പ്രസിഡന്റ് മൈത്രിപാല സിരിസേന നടത്തിയ വിദേശയാത്രയും വിവാഹാഘോഷവും ശ്രീലങ്കയിൽ കടുത്ത വിമർശനങ്ങൾക്കു വഴിയൊരുക്കുന്നു. ഭീകരാക്രമണങ്ങളുടെ തുടർച്ചയായി രാജ്യത്തു വർഗീയ സംഘർഷം പടരുന്നതിനിടെയാണ് 13ന് സിരിസേന 3 ദിവസത്തെ സന്ദർശനത്തിന് ചൈനയിലേക്കു തിരിച്ചത്.

മകന്റെ വിവാഹം മുൻനിശ്ചയപ്രകാരം ഈ മാസം 9ന് തന്നെ നടത്തിയതും വിമർശനമുയർത്തി. ഭീകരാക്രമണം നടന്ന പഞ്ചനക്ഷത്ര ഹോട്ടൽ ഷാങ്ഗ്രിലയിൽ സൽക്കാരം നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ഇത് മറ്റൊരു ആഡംബര ഹോട്ടലിലേക്കു മാറ്റിയെന്നു മാത്രം.