വാഷിങ്ടൻ ∙ നവംബർ മുതൽ മേയ് വരെ അനുവദിച്ചിട്ടുള്ള എണ്ണയിൽ കൂടുതൽ ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്താൽ ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് മുന്നറിയിപ്പ്. ഇന്ത്യയും ചൈനയും ഇറാനിൽ നിന്നു കൂടുതൽ എണ്ണ

വാഷിങ്ടൻ ∙ നവംബർ മുതൽ മേയ് വരെ അനുവദിച്ചിട്ടുള്ള എണ്ണയിൽ കൂടുതൽ ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്താൽ ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് മുന്നറിയിപ്പ്. ഇന്ത്യയും ചൈനയും ഇറാനിൽ നിന്നു കൂടുതൽ എണ്ണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ നവംബർ മുതൽ മേയ് വരെ അനുവദിച്ചിട്ടുള്ള എണ്ണയിൽ കൂടുതൽ ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്താൽ ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് മുന്നറിയിപ്പ്. ഇന്ത്യയും ചൈനയും ഇറാനിൽ നിന്നു കൂടുതൽ എണ്ണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ നവംബർ മുതൽ മേയ് വരെ അനുവദിച്ചിട്ടുള്ള എണ്ണയിൽ കൂടുതൽ ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്താൽ ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് മുന്നറിയിപ്പ്. ഇന്ത്യയും ചൈനയും ഇറാനിൽ നിന്നു കൂടുതൽ എണ്ണ വാങ്ങാൻ ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് യുഎസ് മുന്നറിയിപ്പ്.

ഇറാന്റെ എണ്ണ കയറ്റുമതി പൂജ്യത്തിലെത്തിക്കാൻ ഉദ്ദേശിച്ചാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ യുഎസ് ഉപരോധത്തെ മറികടന്നും ഇന്ത്യ ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യാൻ ശ്രമിക്കുകയാണെന്ന് സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു ഡൽഹിയിൽ നിന്നു വന്ന റിപ്പോർട്ടാണു യുഎസിന്റെ മുന്നറിയിപ്പിനു കാരണം.

ADVERTISEMENT