ജറുസലം ∙ പൊതു ഫണ്ട് ദുരുപയോഗം ചെയ്തതിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഭാര്യ സാറ നെതന്യാഹു (60) കുറ്റക്കാരിയാണെന്ന് ഇസ്രയേൽ കോടതി വിധിച്ചു. എന്നാൽ അവർക്കെതിരെയുള്ള അഴിമതിക്കേസ് കോടതി ഒഴിവാക്കിയതിനാൽ ജയിൽശിക്ഷ അനുഭവിക്കണ്ട. എന്നാൽ പിഴ ഉൾപ്പെടെ 55,000 ഷെക്കൽ (10.6 ലക്ഷം രൂപ)

ജറുസലം ∙ പൊതു ഫണ്ട് ദുരുപയോഗം ചെയ്തതിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഭാര്യ സാറ നെതന്യാഹു (60) കുറ്റക്കാരിയാണെന്ന് ഇസ്രയേൽ കോടതി വിധിച്ചു. എന്നാൽ അവർക്കെതിരെയുള്ള അഴിമതിക്കേസ് കോടതി ഒഴിവാക്കിയതിനാൽ ജയിൽശിക്ഷ അനുഭവിക്കണ്ട. എന്നാൽ പിഴ ഉൾപ്പെടെ 55,000 ഷെക്കൽ (10.6 ലക്ഷം രൂപ)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജറുസലം ∙ പൊതു ഫണ്ട് ദുരുപയോഗം ചെയ്തതിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഭാര്യ സാറ നെതന്യാഹു (60) കുറ്റക്കാരിയാണെന്ന് ഇസ്രയേൽ കോടതി വിധിച്ചു. എന്നാൽ അവർക്കെതിരെയുള്ള അഴിമതിക്കേസ് കോടതി ഒഴിവാക്കിയതിനാൽ ജയിൽശിക്ഷ അനുഭവിക്കണ്ട. എന്നാൽ പിഴ ഉൾപ്പെടെ 55,000 ഷെക്കൽ (10.6 ലക്ഷം രൂപ)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess
ജറുസലം ∙ പൊതു ഫണ്ട് ദുരുപയോഗം ചെയ്തതിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഭാര്യ സാറ നെതന്യാഹു (60) കുറ്റക്കാരിയാണെന്ന് ഇസ്രയേൽ കോടതി വിധിച്ചു. എന്നാൽ അവർക്കെതിരെയുള്ള അഴിമതിക്കേസ് കോടതി ഒഴിവാക്കിയതിനാൽ ജയിൽശിക്ഷ അനുഭവിക്കണ്ട. എന്നാൽ പിഴ ഉൾപ്പെടെ 55,000 ഷെക്കൽ (10.6 ലക്ഷം രൂപ) അടയ്ക്കണം.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ അടുക്കളയിൽ പാചകക്കാരുണ്ടായിട്ടും പുറത്തുനിന്നു ഭക്ഷണം സ്ഥിരമായി ഓർഡർ ചെയ്തു വരുത്തിച്ച് ഏകദേശം ഒരു ലക്ഷം ഡോളർ ചെലവഴിച്ചതു പൊതു ഫണ്ടിന്റെ ദുരുപയോഗമാണെന്നു കോടതി കണ്ടെത്തി. സാറ നെതന്യാഹു 45,000 ഷെക്കൽ (8.64 ലക്ഷം രൂപ) ഫണ്ടിൽ മടക്കി അടയ്ക്കുകയും 10,000 ഷെക്കൽ (1.92 ലക്ഷം രൂപ) പിഴയായി നൽകുകയും വേണമെന്ന്  കോടതി വിധിച്ചു.