വാഷിങ്ടൻ ∙ കോവിഡ് ബാധിച്ചെന്നു വെളിപ്പെടുത്തി മൂന്നാം ദിവസം ഗായകൻ ജോ ഡിഫി (61) വിടവാങ്ങി. അമേരിക്കൻ കൺട്രി മ്യൂസിക്കിലെ സൂപ്പർതാരമായിരുന്നു. ഒക്‌ലഹോമ സ്വദേശിയായ ഡിഫി ഗ്രാമി പുരസ്കാര ജേതാവാണ്. ഗിറ്റാറും നൃത്തം ചെയ്യാൻ കൊതിപ്പിക്കുന്ന താളമുള്ള പാട്ടുകളുമായി ഡിഫി ആരാധകരെ നേടിയെടുത്തു. കട്ടിമീശയും

വാഷിങ്ടൻ ∙ കോവിഡ് ബാധിച്ചെന്നു വെളിപ്പെടുത്തി മൂന്നാം ദിവസം ഗായകൻ ജോ ഡിഫി (61) വിടവാങ്ങി. അമേരിക്കൻ കൺട്രി മ്യൂസിക്കിലെ സൂപ്പർതാരമായിരുന്നു. ഒക്‌ലഹോമ സ്വദേശിയായ ഡിഫി ഗ്രാമി പുരസ്കാര ജേതാവാണ്. ഗിറ്റാറും നൃത്തം ചെയ്യാൻ കൊതിപ്പിക്കുന്ന താളമുള്ള പാട്ടുകളുമായി ഡിഫി ആരാധകരെ നേടിയെടുത്തു. കട്ടിമീശയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ കോവിഡ് ബാധിച്ചെന്നു വെളിപ്പെടുത്തി മൂന്നാം ദിവസം ഗായകൻ ജോ ഡിഫി (61) വിടവാങ്ങി. അമേരിക്കൻ കൺട്രി മ്യൂസിക്കിലെ സൂപ്പർതാരമായിരുന്നു. ഒക്‌ലഹോമ സ്വദേശിയായ ഡിഫി ഗ്രാമി പുരസ്കാര ജേതാവാണ്. ഗിറ്റാറും നൃത്തം ചെയ്യാൻ കൊതിപ്പിക്കുന്ന താളമുള്ള പാട്ടുകളുമായി ഡിഫി ആരാധകരെ നേടിയെടുത്തു. കട്ടിമീശയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ കോവിഡ് ബാധിച്ചെന്നു വെളിപ്പെടുത്തി മൂന്നാം ദിവസം ഗായകൻ ജോ ഡിഫി (61) വിടവാങ്ങി. അമേരിക്കൻ കൺട്രി മ്യൂസിക്കിലെ സൂപ്പർതാരമായിരുന്നു. ഒക്‌ലഹോമ സ്വദേശിയായ ഡിഫി ഗ്രാമി പുരസ്കാര ജേതാവാണ്. ഗിറ്റാറും നൃത്തം ചെയ്യാൻ കൊതിപ്പിക്കുന്ന താളമുള്ള പാട്ടുകളുമായി ഡിഫി ആരാധകരെ നേടിയെടുത്തു. കട്ടിമീശയും നീളൻമുടിയുമായി വേറിട്ട രൂപവും പ്രശസ്തമായിരുന്നു. പിക്ക് അപ് മാൻ, പ്രോപ് മി അപ് ബിസൈഡ് ദ് ജ്യൂക്‌ബോക്സ് (ഇഫ് ഐ ഡൈ), ഹോം തുടങ്ങിയ പാട്ടുകൾ സൂപ്പർഹിറ്റുകളാണ്.

English summary: Joe Diffie passes away