ലണ്ടൻ ∙ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ (50) യുഎസിലേക്കു നാടുകടത്തണോ വേണ്ടയോ എന്ന് ബ്രിട്ടിഷ് ആഭ്യന്തര മന്ത്രി പ്രീതി പട്ടേൽ തീരുമാനിക്കും. ബ്രിട്ടനിലെ കോടതി തീരുമാനം ബ്രിട്ടിഷ് ആഭ്യന്തരമന്ത്രാലയത്തിനു വിട്ടതോടെയാണിത്.

ലണ്ടൻ ∙ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ (50) യുഎസിലേക്കു നാടുകടത്തണോ വേണ്ടയോ എന്ന് ബ്രിട്ടിഷ് ആഭ്യന്തര മന്ത്രി പ്രീതി പട്ടേൽ തീരുമാനിക്കും. ബ്രിട്ടനിലെ കോടതി തീരുമാനം ബ്രിട്ടിഷ് ആഭ്യന്തരമന്ത്രാലയത്തിനു വിട്ടതോടെയാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ (50) യുഎസിലേക്കു നാടുകടത്തണോ വേണ്ടയോ എന്ന് ബ്രിട്ടിഷ് ആഭ്യന്തര മന്ത്രി പ്രീതി പട്ടേൽ തീരുമാനിക്കും. ബ്രിട്ടനിലെ കോടതി തീരുമാനം ബ്രിട്ടിഷ് ആഭ്യന്തരമന്ത്രാലയത്തിനു വിട്ടതോടെയാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ (50) യുഎസിലേക്കു നാടുകടത്തണോ വേണ്ടയോ എന്ന് ബ്രിട്ടിഷ് ആഭ്യന്തര മന്ത്രി പ്രീതി പട്ടേൽ തീരുമാനിക്കും. ബ്രിട്ടനിലെ കോടതി തീരുമാനം ബ്രിട്ടിഷ് ആഭ്യന്തരമന്ത്രാലയത്തിനു വിട്ടതോടെയാണിത്. എന്നാൽ, ഇനിയും നിയമപ്പോരാട്ടത്തിന് അസാൻജിന് അവസരമുണ്ട്. നിലവിൽ ബ്രിട്ടനിലെ ബെൽമാർഷ് തടവറയിലാണ് അസാൻജ്. യുഎസ് സൈനിക, നയതന്ത്ര രഹസ്യരേഖകൾ പുറത്തുവിട്ടതിനു ചാരവൃത്തി ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കു വിചാരണ നേരിടുകയാണ് അദ്ദേഹം. യുഎസിൽ ഇദ്ദേഹത്തിനെതിരെ 18 കേസുകൾ നിലവിലുണ്ട്.

English Summary: Julian Assange extradition case sent to UK minister Priti Patel