ദ് മാൾ (ലണ്ടൻ) ∙ നഗരം മുഴുവൻ ആഘോഷിക്കുന്നതിനിടെ രാജാവു തന്നെ വേണ്ടെന്ന് പറഞ്ഞ് പ്രതിഷേധിച്ചവർ പിടിയിൽ. ഇതുകൂടാതെ എണ്ണ ഇന്ധനമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചവരും പിടിയിലായത് ഘോഷയാത്ര കടന്നുപോയ ശേഷമാണ്. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ കിരീടധാരണം നടന്നതിനു പിന്നാലെയാണ് രാജവിരുദ്ധപക്ഷക്കാർ ‘ഇതു ഞങ്ങളുടെ രാജാവല്ല’ എന്നുപറഞ്ഞ് കൂവി വിളിച്ചത്. മെഗാഫോണുമായെത്തിയ ഒരാളെ സെന്റ് ജയിംസ് പാർക്കിൽനിന്ന് പൊലീസ് തുരത്തി. ഘോഷയാത്രയിലെ കുതിരകളെ പേടിപ്പിക്കാനായിരുന്നു അയാളുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.

ദ് മാൾ (ലണ്ടൻ) ∙ നഗരം മുഴുവൻ ആഘോഷിക്കുന്നതിനിടെ രാജാവു തന്നെ വേണ്ടെന്ന് പറഞ്ഞ് പ്രതിഷേധിച്ചവർ പിടിയിൽ. ഇതുകൂടാതെ എണ്ണ ഇന്ധനമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചവരും പിടിയിലായത് ഘോഷയാത്ര കടന്നുപോയ ശേഷമാണ്. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ കിരീടധാരണം നടന്നതിനു പിന്നാലെയാണ് രാജവിരുദ്ധപക്ഷക്കാർ ‘ഇതു ഞങ്ങളുടെ രാജാവല്ല’ എന്നുപറഞ്ഞ് കൂവി വിളിച്ചത്. മെഗാഫോണുമായെത്തിയ ഒരാളെ സെന്റ് ജയിംസ് പാർക്കിൽനിന്ന് പൊലീസ് തുരത്തി. ഘോഷയാത്രയിലെ കുതിരകളെ പേടിപ്പിക്കാനായിരുന്നു അയാളുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദ് മാൾ (ലണ്ടൻ) ∙ നഗരം മുഴുവൻ ആഘോഷിക്കുന്നതിനിടെ രാജാവു തന്നെ വേണ്ടെന്ന് പറഞ്ഞ് പ്രതിഷേധിച്ചവർ പിടിയിൽ. ഇതുകൂടാതെ എണ്ണ ഇന്ധനമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചവരും പിടിയിലായത് ഘോഷയാത്ര കടന്നുപോയ ശേഷമാണ്. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ കിരീടധാരണം നടന്നതിനു പിന്നാലെയാണ് രാജവിരുദ്ധപക്ഷക്കാർ ‘ഇതു ഞങ്ങളുടെ രാജാവല്ല’ എന്നുപറഞ്ഞ് കൂവി വിളിച്ചത്. മെഗാഫോണുമായെത്തിയ ഒരാളെ സെന്റ് ജയിംസ് പാർക്കിൽനിന്ന് പൊലീസ് തുരത്തി. ഘോഷയാത്രയിലെ കുതിരകളെ പേടിപ്പിക്കാനായിരുന്നു അയാളുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദ് മാൾ (ലണ്ടൻ) ∙ നഗരം മുഴുവൻ ആഘോഷിക്കുന്നതിനിടെ രാജാവു തന്നെ വേണ്ടെന്ന് പറഞ്ഞ് പ്രതിഷേധിച്ചവർ പിടിയിൽ. ഇതുകൂടാതെ എണ്ണ ഇന്ധനമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചവരും പിടിയിലായത് ഘോഷയാത്ര കടന്നുപോയ ശേഷമാണ്. 

വെസ്റ്റ്മിൻസ്റ്റർ ആബിയിൽ കിരീടധാരണം നടന്നതിനു പിന്നാലെയാണ് രാജവിരുദ്ധപക്ഷക്കാർ ‘ഇതു ഞങ്ങളുടെ രാജാവല്ല’ എന്നുപറഞ്ഞ് കൂവി വിളിച്ചത്. 

ADVERTISEMENT

മെഗാഫോണുമായെത്തിയ ഒരാളെ സെന്റ് ജയിംസ് പാർക്കിൽനിന്ന് പൊലീസ് തുരത്തി. ഘോഷയാത്രയിലെ കുതിരകളെ പേടിപ്പിക്കാനായിരുന്നു അയാളുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു. 

രാജവാഴ്ചയ്ക്കെതിരെ നിലകൊള്ളുന്ന റിപ്പബ്ലിക് സംഘടനയുടെ നേതാവ് ഗ്രഹാം സ്മിത്തിനെ കിരീടധാരണച്ചടങ്ങിനു മുൻപേ കരുതൽതടവിലാക്കിയിരുന്നു. ഘോഷയാത്രവഴിയിലുണ്ടായിരുന്ന ജനക്കൂട്ടത്തിൽ മഞ്ഞ ടീഷർട്ടണിഞ്ഞാണ് റിപ്പബ്ലിക് പ്രവർത്തകർ നിന്നിരുന്നത്. ഭരണഘടനയിലൂന്നിയ ആധുനിക ജനാധിപത്യത്തിൽ രാജകുടുംബത്തിനു സ്ഥാനമില്ലെന്നും അവരുടെ ചെലവു വഹിക്കുന്നത് ജനങ്ങൾക്കൊരു വലിയ ഭാരമാണെന്നുമാണ് റിപ്പബ്ലിക്കിന്റെ നിലപാട്.

ADVERTISEMENT

English Summary : Police spread out protester who tried to spread horse